Friday, March 30, 2012

Archbishop accused of misusing church property


Archbishop accused of misusing church property
A Karnataka association alleged that Bangalore Archbishop leased church land. Posted on March 30, 2012, 5:24 PM
Bangalore: Accusing Archbishop Bernard Moras of misusing church property, Karnataka Christian association held a demonstration against him yesterday.
The Akhila (all) Karnataka Catholic Christian Association alleged that Archbishop Moras leased to a realtor one acre of land that belonged to St. Pius Church in Kammanahalli, Bangalore.
Raphael Raj, general secretary of the association, said the realtor was planning to construct a mall on the land, leased for 40 years.
He said that the association and residents of the area have opposed the move and managed to get a stay order by a court.
“The land is meant for religious activities and being the head of the community, the archbishop tried to commercialise the area,” he said.
Demanding a probe by the Central Bureau of Investigation into the case, the protestors also submitted a memorandum to chief minister D.V. Sadananda Gowda.
However, archdiocese spokesperson Fr. A.S. Anthonyswamy said that the land has not been sold but leased to generate financial resources.
He said the archbishop authorized the lease agreement as per the church norms and directives and had discussed the matter with the members concerned before signing the deal.
Joseph Reddy, a donor from Andhra Pradesh had donated 2.8 acres of land for the construction of a church, school and hospital for the poor. Out of this one acre has been leased out.
Source: DNA  Courtesy: ucanews.com
Archbishop Bernard Moras , Church Property , Misuse , Akhila (all) Karnataka Catholic Christian Associa

Tuesday, March 27, 2012

ഇന്ത്യ ക്രൈസ്തവരോട് അനീതി ചെയ്യുകയാണ് -മാതൃഭൂമി


മാതൃഭൂമി  ആഴ്ചപ്പതിപ്പ്   മാര്‍ച്ച്  11-17                                    ലേഖകന്‍: ജോസഫ് പുലിക്കുന്നേല്‍  
1
2
3
4

































5





















6










































8





































































































Thursday, March 22, 2012

Priest appears in court on sex charge


Priest appears in court on sex charge

Extradition over alleged molestation of girl 'could take six months.' Posted on March 23, 2012, 8:23 AM


New Delhi: An Indian priest accused of molesting a teenage girl in the US appeared in a Delhi court today in a case relating to his extradition.
But the case was adjourned till April 4.
Father Joseph Palanivel Jeyapaul is charged with molesting a 14-year-old girl in 2004 when he was parish priest of Blessed Sacrament Church, Minnesota.
Following an Interpol alert, the priest was arrested and refused bail by Tamil Nadu police from Erode district on March 16.
The girl who claimed the priest sexually assaulted her, reportedly said she went to him to seek advice on becoming a nun.
But Fr Jeyapaul denied that she had ever visited him.
He said today the allegations against him were “fabricated and baseless” and that he had “never known” her.
Fr Selvanathen, spokesman for Ootacamund diocese, said the canonical procedure was applied and the priest was suspended two years ago.
He said “the priest is neither allowed to exercise his ministry nor given any responsibility”.
Processing the extradition request could take up to six months, legal experts say.
Foreign priests are sent to the US to help fill shortages in American parishes.
Last year, the Crookston diocese, as part of a settlement of a lawsuit filed by the alleged victim, agreed to pay $750,000 as compensation.
Source: ucanews.com

Wednesday, March 21, 2012

രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ സുവര്‍ണ്ണ ജൂബിലി:

അജപാലന സംവാദം
                                                                                 Fr. Davis Kachappilly CMI
രണ്ടാംവത്തിക്കാന്‍ കൗണ്‍സിലിന്റെ ഭാഷയില്‍ ക്രിസ്തുവിന്റെ പ്രേഷിതദൗത്യം ലോകത്തില്‍ നിര്‍വഹിക്കുന്നതിന് ഒരു ഏകീകൃത ജനമായി വിളിക്കപ്പെട്ടിരിക്കുന്നവരുടെ സമൂഹമാണ് “ദൈവജന” മെന്ന് കൗണ്‍സില്‍ വിശേഷിപ്പിക്കുന്ന തിരുസ്സഭ. മാര്‍പാപ്പയും മെത്രാന്മാരും വൈദികരും സന്യാസികളും അല്‍മായരുമായി യേശു ക്രിസ്തുവില്‍ ഐക്യപ്പെട്ടിരിക്കുന്നവരുടെ സമൂഹമാണത്. ഇവിടെ മെത്രാന്മാര്‍ക്കും വൈദികര്‍ക്കും യേശു നല്‍കിയിരിക്കുന്ന ദൗത്യം “വിശുദ്ധ നേതൃത്വമാണ്”.(L.G. No. 18-29). യേശു വി. പത്രോസിന്റെ നേതൃത്വത്തില്‍ അപ്പസ്‌തോലന്മാരെ ഭരമേല്പിച്ച ദൗത്യമാണിത്. (മത്താ. 28: 19-20) സഭ മുഴുവന്റെയും അജപാലനത്തിന് നേതൃത്വം നല്‍കേണ്ടവരാണവര്‍. തന്മൂലം രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ നല്‍കിയിരിക്കുന്ന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി അജപാലകരും അജപാലനവും നവീകരിക്കപ്പെട്ടുവോ എന്ന് കൗണ്‍സിലിന്റെ സുവര്‍ണ്ണ ജൂബിലി വര്‍ഷത്തില്‍ പരിചിന്തിക്കേണ്ടതാണ്.
അജപാലന നവീകരണ ശുശ്രൂഷ
“വിശുദ്ധ നേതൃത്വം” സ്വീകരിച്ചിരിക്കുന്ന അജപാലകരെ സഭയില്‍ തങ്ങളുടെ സഹോദരങ്ങളുടെ സേവകരെന്നാണ് കൗണ്‍സില്‍ വിശേഷിപ്പിക്കുന്നത്: “നിങ്ങളുടെ ഗുരുവും കര്‍ത്താവുമായ ഞാന്‍ നിങ്ങളുടെ പാദങ്ങള്‍ കഴുകിയെങ്കില്‍ നിങ്ങളും പരസ്പരം പാദങ്ങള്‍ കഴുകേണ്ടിയിരിക്കുന്നു” (യോഹ.13:14). ക്രിസ്തു ലോകത്തിന്റെ രക്ഷയ്ക്കായി നിര്‍വഹിച്ച പഠിപ്പിക്കുക, നയിക്കുക, വിശുദ്ധീകരിക്കുക എന്നീ ദൗത്യങ്ങളാണ് അജപാലന ശുശ്രൂഷയുടെ ആകെത്തുക.  ക്രിസ്തു സത്യത്തിന്റെ പ്രവാചകനും മാര്‍ഗ്ഗനിര്‍ദ്ദേശകനായ ഭരണാധികാരിയും ജനത്തിന് ജീവന്‍ സമൃദ്ധമായി നല്‍കുന്ന വിശുദ്ധീകരണകര്‍ത്താവും ആയതുപോലെ അജപാലകരും ആയിരിക്കണം. വഴിയും സത്യവും ജീവനുമായ യേശുവിന് (യോഹ 14: 6) ലോകത്തിലെ മനുഷ്യര്‍ക്ക് സാക്ഷികളാകേണ്ടവരാണ് അജപാലകര്‍. തന്മൂലം അവര്‍ വിശ്വാസത്തിന്റെയും സുവിശേഷത്തിന്റെയും സാക്ഷികളാകണം. അജപാലകരുടെ വിശുദ്ധ നേതൃത്വത്തിന്റെ (ഭരണത്തിന്റെ) ലക്ഷ്യമെന്നത് ജനങ്ങളുടെ വിശ്വാസവും വിശുദ്ധിയും വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി സേവനം ചെയ്യുകയെന്നതാണ്. ഈ അദ്ധ്യാപനവും ഭരണവും (സേവനം) സഭയുടെ വിശുദ്ധീകരണം ലക്ഷ്യം വച്ചുകൊണ്ടുള്ളതാകണം എന്നര്‍ത്ഥം. (തിരുസ്സഭ No.39-42).
അജപാലന നവീകരണം മെത്രാന്മാരിലൂടെ
ക്രിസ്തുവിന്റെ സുവിശേഷം മനുഷ്യരെ അറിയിക്കുക എന്നതാണ് മെത്രാന്മാരുടെ സുപ്രധാനകര്‍ത്തവ്യവും ഉത്കൃഷ്ടമായ ദൗത്യവും. മനുഷ്യരുടെ നന്മയ്ക്കുവേണ്ടി. മനുഷ്യരുമായി സമ്പര്‍ക്കം പുലര്‍ത്തുകയെന്നത് അവരുടെ കടമയാണ്. തന്മൂലം മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരുമായി ‘ഡയലോഗ്’ നടത്തുകയും ചെയ്യാനുള്ള അവസരങ്ങള്‍ കണ്ടെത്തുകയും അത് ത്വരിതപ്പെടുത്തുകയും ചെയ്യണമെന്നത് മെത്രാന്റെ മുഖ്യധര്‍മ്മമാണ്. ഉപവി, വിനയം, അനാര്‍ഭാടജീവിതം എന്നിവയിലൂടെ വിശുദ്ധിയുടെ മാതൃക നല്‍കാന്‍ തങ്ങള്‍ക്കുള്ള കടമയെപ്പറ്റി മെത്രാന്മാര്‍ ബോധവാന്മാരായിരിക്കണം. പിതാവും അജപാലകനും  എന്ന നിലയില്‍ വിശ്വാസികളെ സ്‌നേഹത്തിന്റെ ഐക്യത്തില്‍ ജീവിക്കാന്‍ വേണ്ടി മെത്രാന്മാര്‍ അജഗണത്തെ ഒരുമിച്ചു കൂട്ടുകയും രൂപപ്പെടുത്തുകയും ചെയ്യണം.
അജപാലന കര്‍മ്മം നിര്‍വഹിക്കുമ്പോള്‍, സഭാകാര്യങ്ങളില്‍ വിശ്വാസികള്‍ക്കുള്ള ഉചിതമായ പങ്ക് പരിരക്ഷിക്കേണ്ടവരാണ് മെത്രാന്മാര്‍. ക്രിസ്തുവിന്റെ മൗതികശരീരമായ സഭയെ കരുപ്പിടിപ്പിക്കുന്നതില്‍ സജീവമായി സഹകരിക്കാനുള്ള വിശ്വാസികളുടെ കടമകളും അവകാശങ്ങളും മെത്രാന്മാര്‍ ആദരിക്കുകയും വേണം. ഇടയ ധര്‍മ്മത്തിന്റെ പൂര്‍ണ്ണലക്ഷ്യം വിശ്വാസികളുടെ ആത്മീയസുസ്ഥിതിയാണ്. തന്മൂലം ഇടവകഭരണത്തിന് വികാരിമാരെ കൂടുതല്‍ എളുപ്പത്തിലും ഉചിതമായും നിയമിക്കാന്‍ മെത്രാന് കഴിയണം. ഇതിനൊരു മാര്‍ഗ്ഗമാണ് സന്യാസ വൈദികരെ അജപാലനത്തിന് നിയമിക്കുകയെന്നത്.
മെത്രാന് സ്വന്ത അധികാരത്തില്‍ വരുത്താവുന്ന ഏത് മാറ്റത്തിന്റെ കാര്യത്തിലും ആത്മാക്കളുടെ സുസ്ഥിതി പ്രത്യേകം പരിഗണിക്കേണ്ടതാണ്.
ഇടവകകള്‍ സ്ഥാപിക്കുമ്പോഴും അവ നിറുത്തലാക്കുമ്പോഴും പുനഃക്രമീകരണം ചെയ്യുമ്പോഴും മെത്രാന്മാര്‍ ആത്മാക്കളുടെ സുസ്ഥിതി മാത്രം പരിഗണിക്കേണ്ടതാണെന്ന കൗണ്‍സിലിന്റെ ആഹ്വാനം ഈ കാലഘട്ടത്തില്‍ പ്രത്യേകം ശ്രദ്ധ അര്‍ഹിക്കുന്നതാണ്. (മെത്രാന്മാര്‍ നമ്പര്‍ 32-42) തൃശൂര്‍ രൂപതയില്‍ തലോരിലെ ഇടവകമാറ്റ നടപടിയിലൂടെ തലോര്‍ ഇടവകയിലെ നാലായിരത്തിലേറെ വിശ്വാസികള്‍ 5 വര്‍ഷമായിട്ട് ഭിന്നതയില്‍ കഴിയുന്നത് മേല്പറഞ്ഞ സുപ്രധാനലക്ഷ്യം മെത്രാന്‍ പരിഗണിച്ചില്ല എന്നതിന് തെളിവാണ്.
അജപാലന നവീകരണം വൈദികരിലൂടെ
വൈദികര്‍ തങ്ങളുടെ ജീവിതവും ശുശ്രൂഷകളും വഴി നേടേണ്ട ലക്ഷ്യം ക്രിസ്തുവിന്റെ മാതൃകയില്‍ പിതാവായ ദൈവത്തിന് മഹത്വം കൈവരുത്തുകയാണ്. അതിനാല്‍ പ്രാര്‍ത്ഥനയിലോ, വചനപ്രഘോഷണത്തിലോ, വി. ബലിയര്‍പ്പണത്തിലോ, മറ്റ് കൂദാശകളുടെ പരികര്‍മ്മത്തിലോ, ഏത് പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുമ്പോഴോ, വൈദികര്‍ ദൈവമഹത്വം വര്‍ദ്ധിപ്പിക്കുന്നതിലും മനുഷ്യാത്മാക്കളില്‍ ദൈവിക ജീവിതം വര്‍ദ്ധമാനമാക്കുന്നതിലും സഹകരിക്കയാണ് ചെയ്യേണ്ടത്. പാപ പരിഹാരാര്‍ത്ഥം ബലികളും കാഴ്ചകളും സമര്‍പ്പിക്കാന്‍ മനുഷ്യരില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട വൈദികര്‍ യേശുവിന്റെ മാതൃകയില്‍ പാപമൊഴിച്ച് മറ്റ് സകലത്തിലും സ്വസഹോദരങ്ങളെപ്പോലെ ആയിത്തിരേണ്ടവരാണ്. (വൈദികര്‍ നമ്പര്‍ 1-3). യേശുവിന്റെ ശുശ്രൂഷ ദൈവജനത്തിനിടയില്‍ നിര്‍വഹിക്കുന്ന വൈദികര്‍ എല്ലാ വിശ്വാസികളേയും പോലെ യേശുവിന്റെ ശിഷ്യരാണ്.അതുകൊണ്ട് സ്വന്തകാര്യങ്ങളല്ല,ക്രിസ്തുവിന്റെ കാര്യങ്ങളന്വേഷിക്കുവരെപ്പോലെയാണ് പുരോഹിതര്‍  വിശ്വാസികള്‍ക്ക് നേതൃത്വം നല്‍കേണ്ടത്. അവര്‍ അത്മായരോട് സഹകരിച്ച് പ്രവര്‍ത്തിക്കണം. സേവിക്കപ്പെടാനല്ല, സേവിക്കാനും അനേകരുടെ മുക്തിക്കായി സ്വജീവന്‍ സമര്‍പ്പിക്കാനുമായി മനുഷ്യരുടെ ഇടയില്‍ വന്ന ദിവ്യഗുരുവിന്റെ മാതൃകക്ക് ( 20: 28)യോജിച്ച വിധത്തിലായിരിക്കണം അവരുടെ ഇടയില്‍ പുരോഹിതര്‍ വര്‍ത്തിക്കേണ്ടത്. അല്‍മായരുടെ മഹത്വവും അവര്‍ക്ക് സഭയുടെ ദൗത്യത്തിലുള്ള സ്ഥാനവും വൈദികര്‍ ആത്മാര്‍ത്ഥമായി അംഗീകരിക്കുകയും തദനുസരണം അവരോട് വര്‍ത്തിക്കുകയും വേണം. ലോകത്തില്‍ എല്ലാ മനുഷ്യര്‍ക്കുമുള്ള ന്യായമായ സ്വാതന്ത്ര്യം ജാഗ്രതയോടെ ആദരിക്കാന്‍ വൈദികര്‍ കടപ്പെട്ടവരാണ്. സൗമനസ്യപൂര്‍വ്വം അല്‍മായരുടെ അഭിപ്രായം ശ്രവിക്കുക; അവരുടെ താല്പര്യങ്ങളെ സസ്‌നേഹം പരിഗണിക്കുക, വിവിധങ്ങളായ പ്രവര്‍ത്തനമണ്ഡലങ്ങളില്‍ അവര്‍ക്കുള്ള അനുഭവജ്ഞാനവും പ്രാപ്തിയും അംഗീകരിക്കുക, അങ്ങനെ അവരോടൊപ്പം കാലത്തിന്റെ അടയാളങ്ങളെ ഗ്രഹിക്കാന്‍ പുരോഹിതര്‍ പ്രാപ്തരാകണം. അല്‍മായര്‍ക്ക് സാമാന്യവും പ്രത്യേകവുമായ വിവിധ സിദ്ധികള്‍ കൈവരാം. അവ ദൈവത്തില്‍നിന്ന് ഉത്ഭൂതമാകുന്നതാണോ എന്ന് പരിശോധിച്ചുകൊണ്ട്, വൈദികര്‍ വിശ്വാസത്തിന്റെ വെളിച്ചത്തില്‍ ശരിയായവയെ തിരിച്ചറിയുകയും,താല്പര്യപൂര്‍വ്വം അംഗീകരിക്കുകയും വിവേകപൂര്‍വ്വം ഉത്തേജിപ്പിക്കുകയും ചെയ്യണം. അല്‍മായരില്‍ സമൃദ്ധമായി കാണുന്ന വിവിധ ദൈവവരങ്ങളില്‍ പ്രത്യേക ശ്രദ്ധയര്‍ഹിക്കുന്നത് കൂടുതല്‍ അഗാധമായ ആദ്ധ്യാത്മിക ജീവിതത്തിലേക്ക് അനേകരെ ആകര്‍ഷിക്കുന്നവയാണ്. അതുപോലെത്തന്നെ പ്രവര്‍ത്തനത്തിനുള്ള സ്വാതന്ത്ര്യവും സാഹചര്യവും നല്‍കികൊണ്ട് സഭാസേവനപരമായ  ജോലികള്‍ അല്‍മായരെ വിശ്വസ്തതാപൂര്‍വ്വം ഏല്‍പ്പിക്കണം. അത്തരം പ്രവര്‍ത്തനങ്ങള്‍ സ്വമനസ്സാ എറ്റെടുത്ത് നടത്താന്‍ വേണ്ടി മുന്നിട്ടിറങ്ങാന്‍ അവരെ അവസരോചിതമായി ആഹ്വാനം ചെയ്യുന്നതും നല്ലതാണ്. വൈദികരെ അല്‍മായരുടെ ഇടയില്‍ നിയമിച്ചിരിക്കുന്നതിന്റെ ഉദ്ദേശ്യം എല്ലാവരേയും സ്‌നേഹത്തിന്റെ ഐക്യത്തിലേക്കാനയിക്കാനാണ്. വിശ്വാസികളുടെ സമൂഹത്തില്‍ താനൊരന്യനാണെന്ന ബോധം ഒരുത്തനും ഉണ്ടാകാത്തവിധം അഭിപ്രായഭിന്നതകള്‍ പറഞ്ഞുതീര്‍ക്കേണ്ടത് വൈദികരുടെ കര്‍ത്തവ്യമാണ്. (വൈദികര്‍ ന: 9)
അജപാലന നവീകരണം സന്യസ്തരിലൂടെ
സന്യാസവൈദികര്‍ പൗരോഹിത്യസ്വീകരണം വഴി ദൈവിക കര്‍ത്തവ്യങ്ങള്‍ ഏറ്റെടുക്കുവാന്‍ കടപ്പെട്ടവരായതുകൊണ്ട്, അവരും അജപാലനത്തില്‍ മെത്രാന്മാരുടെ സഹകാരികളും സഹപ്രവര്‍ത്തകരും ആകണമെന്നാണ് കൗണ്‍സില്‍ മെത്രാന്മാര്‍ക്കും സന്യസ്തര്‍ക്കും നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സന്യാസ വൈദികരുടെ പ്രവര്‍ത്തനശൈലിയിലും, മെത്രാന്മാര്‍ക്ക് സന്യാസവൈദികരോടുള്ള പ്രതിബദ്ധതയിലും കാതലായ മാറ്റത്തിന് വഴിയൊരുക്കുന്ന സഭാനവീകരണ നിര്‍ദ്ദേശമാണിത്. ഇക്കാര്യം പ്രാവര്‍ത്തികമാക്കാനായി സന്യാസസഭകളുടെ നിയമാവലി പരിഷ്‌കരിക്കണമെന്നാണ് കൗണ്‍സിലിന്റെ പ്രസ്താവന. തന്മൂലം സന്യാസവൈദികരിലൂടെ ഇടവകപ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തേണ്ടതിന്റെ അടിയന്തിരസ്വഭാവവും കൗണ്‍സില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇടവക വികാരി ജോലി ഏറ്റെടുക്കുകയെന്ന സന്യസ്തരുടെ ഈ നൂതന കടമയും ഉത്തരവാദിത്വവും മെത്രാന്മാര്‍ ഉത്തേജിപ്പിക്കണമെന്നുകൂടി കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നു(മെത്രാന്മാര്‍ നമ്പര്‍. 33). ഈ മഹനീയ ആദര്‍ശത്തില്‍ 33 വര്‍ഷം മുമ്പു മാര്‍ കുണ്ടുകുളം സഭയുടെ കാനോന്‍ നിയമപ്രകാരം സ്ഥാപിച്ച് സന്യാസവൈദികരെ ഏല്പിച്ച തലോര്‍ ഇടവകയിലാണ് തൃശൂര്‍ രൂപതാധ്യക്ഷന്‍ 2009 ല്‍ അട്ടിമറി ഇടവകമാറ്റം നടത്തിയത്. ഇത് സഭയ്ക്കാകെ അവഹേളനമായിരിക്കയാണ്. അജപാലന നവീകരണത്തെ നിര്‍ജീവമാക്കുന്ന ഇത്തരം നടപടികള്‍ക്കെതിരെ സഭാസമൂഹം ഉണര്‍ന്ന് പ്രതികരിച്ചുകൊണ്ടിരിക്കയാണ്. ഇത്തരം തെറ്റായ നടപടികള്‍ ഈ ജൂബിലി വര്‍ഷത്തില്‍ തിരുത്തേണ്ടതാണ്.
അജപാലന നവീകരണം അല്‍മായരിലൂടെ
തിരുസ്സഭയില്‍ ദൈവജനമായ അല്‍മായരുടെ സമുന്നതസ്ഥാനവും തല്‍ഫലമായ ഉത്തരവാദിത്വങ്ങളും മെത്രാന്മാര്‍ അംഗീകരിക്കേണ്ടതും പ്രോത്സാഹിപ്പിക്കേണ്ടതുമാണെന്ന് കൗണ്‍സില്‍ പഠിപ്പിക്കുന്നു. സഭയുടെ ശുശ്രൂഷകളിലുള്ള ചുമതലകള്‍ വിശ്വാസപൂര്‍വ്വം അവരെ ഏല്പിക്കുകയും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും നല്‍കുകയും വേണം. ഇതിനു പുറമെ സ്വന്തം ഉത്തരവാദിത്വത്തില്‍ ചുമതലകള്‍ ഏറ്റെടുക്കാന്‍ അല്‍മായര്‍ക്ക് പ്രചോദനം നല്‍കേണ്ടതുമാണ്. അല്‍മായര്‍ അവതരിപ്പിക്കുന്ന പദ്ധതികളും നിര്‍ദ്ദേശങ്ങളും ആഗ്രഹങ്ങളും പിതൃസഹജമായ സ്‌നേഹത്തോടെ കര്‍ത്താവില്‍ പരിഗണിക്കാനാകണം. ഈ ലോകജീവിതത്തില്‍ എല്ലാവര്‍ക്കും അര്‍ഹതയുള്ള ന്യായമായ സ്വാതന്ത്ര്യം വകവെച്ചുകൊടുക്കാന്‍ അജപാലകര്‍ക്ക് ശ്രദ്ധയുണ്ടാകണം. അല്‍മായരുടെ അനുഭവസമ്പത്തിന്റെ സഹായത്താല്‍ സഭാകാര്യങ്ങളില്‍ കൂടുതല്‍ ഉചിതവും വ്യക്തവുമായ തീരുമാനങ്ങളും നടപടിക്രമങ്ങളുമെടുക്കാന്‍ മെത്രാന്മാര്‍ക്ക് സാധിക്കുകയും, അതുവഴി അല്‍മായരുടെ ഉത്തരവാദിത്വബോധം ശക്തിപ്പെടുകയും, അവര്‍ക്ക് നവമായ ഉന്മേഷമുണ്ടാകുകയും ചെയ്യും. (തിരുസ്സഭ നമ്പര്‍. 37).
അജപാലന നവീകരണം സ്വതന്ത്രസംഘടനകളിലൂടെ
സത്യത്തിന്റെയും നീതിയുടേയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റേതുമായ ദൈവരാജ്യം അല്‍മായരിലൂടെ വിസ്തൃതമാക്കാന്‍ ക്രിസ്തു ആഗ്രഹിക്കുന്നു. നല്ല അറിവും കാര്യക്ഷമതയും സാമര്‍ത്ഥ്യവുമുള്ള അല്‍മായര്‍ക്ക് സഭയെ സംബന്ധിക്കുന്ന കാര്യങ്ങളെപ്പറ്റി സ്വന്തമായ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യവും കടമയുമുണ്ട്.(തിരുസ്സഭ. നമ്പര്‍. 30-37). അല്‍മായര്‍ തങ്ങളുടെ വ്യക്തിപരവും സാമൂഹ്യവും സാര്‍വ്വലൗകികവും സഭാപരവുമായ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തേണ്ടതാണ്(അല്‍മായപ്രേഷിതത്വം നമ്പര്‍. 10). സഭാധികാരികള്‍ സന്തോഷത്തോടും കൃതജ്ഞതയോടും കൂടെ അല്‍മായരുടെ സ്വതന്ത്രസംഘടനകളെ സ്വാഗതം ചെയ്യേണ്ടതാണ്. ഇത്തരം സ്വതന്ത്രസംഘാടനകള്‍ സ്ഥാപിച്ച് നടത്താനുള്ള അവകാശം അല്‍മായര്‍ക്കുണ്ട്. അവ നമ്മുടെ കാലഘട്ടത്തില്‍ വിലയേറിയ പ്രേഷിത പ്രവര്‍ത്തിയാണ് നിര്‍വഹിക്കുന്നത്.( അല്‍മായ പ്രേഷിതത്വം നമ്പര്‍. 18-22). ഈ നിര്‍ദ്ദേശം മനസ്സില്ലാക്കാത്തതുകൊണ്ടോ എന്നറിയില്ല, സ്വതന്ത്രസംഘടനകളെ സഭാനേതൃത്വം തള്ളിപ്പറയുകയും തള്ളിക്കളയുകയും ചെയ്യുന്നതാണ് സഭയില്‍ കണ്ടുകൊണ്ടിരിക്കുന്നത്. അതിനൊരു ഉദാഹരണമാണ് 'കേരള കാത്തലിക് ഫെഡറേഷനെ' കാരണമൊന്നും ഇല്ലാതെ വ്യാജസംഘടനയെന്ന് കത്തോലിക്കാസഭ എന്ന പത്രത്തിലൂടെ തൃശൂര്‍ രൂപതാകേന്ദ്രം ആക്ഷേപിച്ചത്.
ഉപസംഹാരം
കൗണ്‍സില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന അജപാലനം എന്നത് ദൈവജനത്തിന്റെ വളര്‍ച്ചയ്ക്കാവശ്യമായതും ദൈവത്തെ മഹത്വപ്പെടുത്തുന്നതും യേശുവിന്റെ മാതൃകയിലുള്ളതുമായ ശുശ്രൂഷയാണ്. ഇത് സഭയുടെ കൂട്ടായ പ്രവര്‍ത്തനമായിരിക്കണമെന്ന നൂതന സഭാനവീകരണം സാധിക്കണമെന്നാണ് കൗണ്‍സിലിന്റെ പ്രമാണരേഖകളിലൂടെ വ്യക്തമാക്കപ്പെട്ടിരിക്കുന്നത്. തന്മൂലം മാര്‍പ്പാപ്പയും മെത്രാന്മാരും വൈദികരും സന്യസ്തരും അല്‍മായവിശ്വാസികളും അജപാലനത്തില്‍ പങ്കാളികളാകേണ്ടവരാണ്. മഹനീയവും നൂതനവും ആയ കൗണ്‍സിലിന്റെ ഈ നിര്‍ദേശളിലൂടെ, അജപാലകരുടെ ആത്മീയത വര്‍ദ്ധിപ്പിക്കാനോ, സഭയെ വളര്‍ത്താനോ, നവീകരിക്കാനോ, സഭയ്ക്കായിട്ടുണ്ടോ എന്നത്, രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ അമ്പതാം വര്‍ഷസുവര്‍ണ്ണജൂബിലി വേളയില്‍ സഭയ്ക്കു മുമ്പാകെ ഉയരുന്ന ഗൗരവമായ ചോദ്യമാണ്. അജപാലനം എന്നത് ഇന്നും മെത്രാന്മാരുടേയും വൈദികരുടേയും എകാധിപത്യഭരണസംവിധാനമായി നിലനില്‍ക്കുകയും അത്തരത്തില്‍ കൂടുതല്‍ ശക്തമായികൊണ്ടിരിക്കുകയുമല്ലേ? അജപാലനശുശ്രൂഷയില്‍ കൗണ്‍സില്‍ നല്‍കിയിരിക്കുന്ന മാനദണ്ഡങ്ങളിലൂടെ സന്യാസ്തരുടേയും അല്‍മായരുടേയും സജീവവും ക്രിയാത്മകവുമായ പങ്കാളിത്തം വര്‍ദ്ധിപ്പിക്കാനായിട്ടുണ്ടോ? അജപാലനത്തിന് യുക്തരും സന്നദ്ധരുമായ ധാരാളം സന്യാസവൈദികരുള്ള കേരളസഭയില്‍, അവശ്യാനുസൃതമുള്ള അജപാലകരുടെ ശുശ്രൂഷ ലഭിക്കാതെ വിഷമിക്കുന്ന എത്രയോ ഇടവക കൂട്ടായ്മകളാണുള്ളത്! അജപാലനത്തിന് സന്യസ്തരെ ധാരാളമായി നിയമിക്കാനുള്ള നല്ല മനസ്സ് ബന്ധപ്പെട്ട സഭാനേതൃത്വത്തിന് ഇല്ലാത്തതല്ലെ ഈ ദുരവസ്ഥയ്ക്കടിസ്ഥാനം? “ഇടവക ഭരണം ഇടവക വൈദികരുടേത്” എന്ന പഴയ പല്ലവിയില്‍ പിടിമുറുക്കി രൂപതാഭരണത്തില്‍ വിശ്വാസികളെ അടക്കി ഭരിക്കാനുള്ള പ്രവണതയില്‍ നിന്ന് ഇനി എന്നാണ് സഭയ്ക്ക് കരകയറാനാകുക? കേരളത്തിലെ എല്ലാ വൈദികസന്യാസാശ്രമ ദേവാലയങ്ങളോടും ചേര്‍ന്ന് ഇടവകകള്‍ രൂപപ്പെടുത്താന്‍ പ്രോല്‍സാഹനം നല്‍കാത്തതെന്തുകൊണ്ട്? ഇത്തരം നൂതന അജപാലന മാര്‍ഗ്ഗങ്ങളെക്കുറിച്ച് അല്‍മായരുമായും സന്യസ്തരുമായും ചര്‍ച്ച ചെയ്യാനോ തീരുമാനങ്ങളെടുക്കാനോ സഭാനേതൃത്വം തയ്യാറാകുന്നില്ലല്ലോ. അല്‍മായരുടെ ആവശ്യങ്ങള്‍ അല്‍മായരില്‍നിന്ന് കേള്‍ക്കാനും, പരിഹാരം കണ്ടെത്താനും ശ്രമിക്കേണ്ടത് അജപാലനത്തില്‍ അല്‍മായരുടെ അവകാശമാണെന്ന് സഭ മനസ്സിലാക്കേണ്ടിയിരിക്കുന്നു. സ്വതന്ത്ര സംഘടനകള്‍ കാലഘട്ടത്തിന്റെ വലിയ ആവശ്യമാണെന്ന കൗണ്‍സില്‍ നിര്‍ദ്ദേശം സ്വീകരിച്ച് എല്ലാ ഇടവകകളിലും ഭക്ത സംഘടകള്‍ക്കു പുറമേ ഒരു സ്വതന്ത്ര സംഘടനക്ക് രൂപം നല്‍കാനുള്ള നിര്‍ബന്ധ നിര്‍ദ്ദേശം ഈ ജൂബിലി വര്‍ഷത്തില്‍ സഭാ നേതൃത്വത്തില്‍ നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നു. ഇടവക കൂട്ടായ്മകളിലൂടെ നാനാതരത്തില്‍ സഭയ്ക്ക് ലഭിക്കുന്ന സാമ്പത്തിക വരുമാനം അജപാലനത്തിനുപയോഗിച്ച് അജപാലനം സുഗമമാക്കേണ്ടത് കാലഘട്ടത്തിന്റെ വലിയൊരാവശ്യമാണെന്ന് കൂടി ചിന്തിക്കണം. മാത്രമല്ല, സഭയിലെ ഭൂരിഭാഗമായ അല്‍മായര്‍ക്ക് വൈദിക ശുശ്രൂഷ ഒഴികെയുള്ള സഭയുടെ പ്രവര്‍ത്തനങ്ങളില്‍ അര്‍ഹമായ നേതൃത്വവും പങ്കാളിത്തവും നല്‍കാനാകണം. ചുരുക്കത്തില്‍ സഭയെ എല്ലാവരുടേയും കൂട്ടായ്മയായി വളര്‍ത്താനും നവീകരിക്കാനുമുള്ള തീവ്രശ്രമങ്ങള്‍ വത്തിക്കാന്‍ കൗണ്‍സിലിന്റെ ജൂബിലി വര്‍ഷത്തില്‍ രൂപീകൃതമാകാനായി സഭാസമൂഹം മുഴുവന്‍ പ്രാര്‍ത്ഥിക്കുകയും പരിശ്രമിക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.
Fr. Davis Kachappilly CMI, Carmelgiri Ashram, Kormala
Kuttichira P.O., 680724.
Ph: 9497179433.
Email: frdaviskachappilly@yahoo.in
http://facebook.com/frdaviskachappilly.
Courtesy: അല്മായ ശബ്ദം -

Tuesday, March 20, 2012

വിശ്വാസി

വിശ്വാസി 

വിശ്വാസി ഭയപ്പെടുന്നത് തനിക്കും കുടുംബാംഗങ്ങള്‍ക്കും കിട്ടേണ്ട കൂദാശകള്‍ വികാരി മുടക്കുമോ അല്ലെങ്കില്‍ താമസം വരുത്തുമോ എന്നെല്ലാമാണ്. എന്നാല്‍ വിശ്വാസി ഇത്ര ഭയപ്പെടെണ്ടതുണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. ഇരിങ്ങാലക്കുട രൂപതയിലെ കൈപ്പമംഗലം ഇടവക വികാരിയും P.L. പോള്‍സനും തമ്മില്‍ ചെറിയ സൌന്ദര്യപിണക്കം നിലനിന്നിരുന്ന കാലഘട്ടത്തില്‍  പോള്‍സന്‍റെ രണ്ടു കുട്ടികള്‍ ഒന്നിലും, നാലിലുമായി മതപഠനം നടത്തിയിരുന്നു. പി.ടി.എ. യോഗത്തില്‍ പോള്‍സന്‍ പങ്കെടുക്കാത്തത് ചോദ്യം ചെയ്ത വികാരി ഫാ. സെബി കുളങ്ങരയോട് എനിക്കന്ന് സൌകര്യമുണ്ടായില്ല എന്ന് ഒരു ഒഴുക്കന്‍ മട്ടില്‍ മറുപടി പറഞ്ഞൊഴിഞ്ഞു. വികാരിയച്ചന്‍ അത് ഒരു പ്രസ്റ്റിജ് ഇഷ്യൂ ആയി എടുക്കുകയും രണ്ടു കുട്ടികളുടേയും  തുടര്‍ന്നുള്ള പഠനം തടയുകയും ചെയ്തു. തുടര്‍ന്നു പോള്‍സന്‍  കൊടുങ്ങല്ലൂര്‍ മുന്‍സിഫ്‌ കോടതിയില്‍ OS.No.509/2005 ആയി വികാരിക്കെതിരെ ഒരു കേസ് കൊടുത്തു. ഇതറിഞ്ഞ രൂപതാ ബിഷപ്പ് മാര്‍ ജെയിംസ് പഴയാറ്റില്‍ പോള്‍സന് കൂദാശകള്‍ മുടക്കി കൊണ്ട്‌ ഉത്തരവായി. OS.414/2006 ആയി ഇതും കോടതിയുടെ പരിഗണനക്ക് വന്നു. 24/03/2009 ല്‍ രണ്ടു കേസിന്റെയും വിധി ഇങ്ങിനെയായിരുന്നു.1) മതപഠനം കത്തോലിക്കാ കുട്ടികളായ വിവേകിന്റെയും, വൈശാഖിന്റെയും അവകാശമാണ്.  ഭരണഘടന അനുശാസിക്കുന്ന മൌലിക  അവകാശം തടയാന്‍ വികാരിക്ക് അധികാരമില്ല. 2) കത്തോലിക്കാ വിശ്വാസിയായ പോള്‍സന്റെ അവകാശമായ കൂദാശകള്‍ മുടക്കാന്‍ മെത്രാനും അധികാരമില്ല. പൌരന്‍റെ സിവില്‍ അവകാശങ്ങളിലുള്ള കടന്നുകയറ്റം കോടതി റദ്ദാക്കി. 
കോടതി വിധിയെതുടര്‍ന്ന്  ഒന്നിലും, നാലിലും പഠിച്ചിരുന്ന കുട്ടികള്‍ നാലിലും, ഒമ്പതിലും ആയി പഠനം തുടര്‍ന്നു. പോള്‍സന്‍ കൂദാശകള്‍ സ്വീകരിച്ച് നല്ല കത്തോലിക്കനായി കഴിയുന്നു.
Copy of the order of Munciff Court Kodungallur p-1

Priest should not play politics.

Some Good Ideas. 

soney jose 

                                                                               Soney Jose
Some good ideas. (1) Priest should not play politics. (2) Stop making statue and collecting money. (3) Stop abusing the saints including the mother Mary. Because you are making money. (4) Pray only to Lord Jesus Christ not many dead people.( 5) Allow the person to talk at the time of baptism I mean ask the permission (6) Stop asking money for Holy mass (7) Remove all statues from church. (8) Allow the priests to marry , so that those who wants to marry can lead family life and continue the service in the church (9) When giving Holy Eucharist to people the priest should say this is doing in memory of Lord Jesus Christ, I mean stop the theory Transubstantiation, (10) Teach people that the ever lasting life giving bred is Holy Spirit and The word God (12) Priest should teach people how to worship God. I mean stop reading the same book, same sentence every day. It is so boring!!!! (13) Allow the nuns and common people to preach Bible on Sundays in the church (14) Stop collecting money for sending human spirit to heaven (15) Take away all positions among priests I mean political and money etc. (16) Allow the associations of almaya in churches (17) Start counseling in church by nuns for ladies in church. Priests can council men, I mean stop kumbasarm. (18) Allow the people to go and study Bible to other churches. I mean Orthadox. Penthacost, Independent church , Yakobite, etc. Why you are afraid of them ? (19) Allow good Pastors to preach in the Catholic church. So that Catholic priests can go to other church and preach bible. Give your valuable service to other people. 
"There is one body and one Spirit, just as you were called to one hope of your calling , one Lord, one faith, one baptism, one God and Father of all, who is above all and through all and in all"( Ephesian 4:4,5). There is no Catholic faith, no Penthacost faith, no Protistan faith, no Jehovitness faith no etc.etc..... STOP separating people......work against evil people..... don't looks the church he or she belongs to......"The fear of the LORD is hatred of evil"( Proverbs 8:13)....
soney jose 

Monday, March 19, 2012

Read carefully & you be the judge.


Read carefully & you be the judge. 

Lemon (Citrus) is a miraculous product to kill cancer cells. It is 10,000 times stronger than chemotherapy. 
Why do we not know about that? Because there are laboratories interested in making a synthetic version that will bring them huge profits. You can now help a friend in need by letting him/her know that lemon juice is beneficial in preventing the disease. Its taste is pleasant and it does not produce the horrific effects of chemotherapy. How many people will die while this closely guarded secret is kept, so as not to jeopardize the beneficial multimillionaires large corporations? As you know, the lemon tree is known for its varieties of lemons and limes. You can eat the fruit in different ways: you can eat the pulp, juice press, prepare drinks, sorbets, pastries, etc... It is credited with many virtues, but the most interesting is the effect it produces on cysts and tumors. This plant is a proven remedy against cancers of all types. Some say it is very useful in all variants of cancer. It is considered also as an anti microbial spectrum against bacterial infections and fungi, effective against internal parasites and worms, it regulates blood pressure which is too high and an antidepressant, combats stress and nervous disorders.
The source of this information is fascinating: it comes from one of the largest drug manufacturers in the world, says that after more than 20 laboratory tests since 1970, the extracts revealed that: It destroys the malignant cells in 12 cancers, including colon, breast, prostate, lung and pancreas ... The compounds of this tree showed 10,000 times better than the product Adriamycin, a drug normally used chemotherapeutic in the world, slowing the growth of cancer cells. And what is even more astonishing: this type of therapy with lemon extract only destroys malignant cancer cells and it does not affect healthy cells.


Courtesy: Joy Chettupuzha


Sunday, March 18, 2012

Bishop arrested for land sale


Bishop arrested for land sale
The land, belonging to the Indian Defence, in 1953 was leased to the Bombay Diocesan Trust Association on a 99-year lease for 1 rupee a year.
Posted on March 18, 2012, 7:24 AM

Mumbai: A retired bishop of Church of North India was among three people arrested for allegedly selling a defence land in Mumbai, western India.
The police’s Economic Offences Wing arrested Bishop Baiju Gavit, lawyer Rajnikand Salvi and his brother Shashikant Salvi on a complaint from Shapoorji Pallonji Group, a business conglomerate based in Mumbai, The Times of India reported today.
The police received a complaint from the business firm’s legal department alleging that the bishop and team sold a 4,266-sq-yard land on Hazarimal Somani Marg near Chhatrapati Shivaji Terminal for 55 million rupees.
The land, belonging to the Indian Defence, in 1953 was leased to the Bombay Diocesan Trust Association on a 99-year lease for 1 rupee a year. The plot houses a heritage structure.
According to the police, it was among several properties in Maharashtra that the Indian government leased out to the association for its educational and cultural activities.
Investigating officer C B Tatkare said no one can sell or buy such properties.
However, the Church team approached the construction company that the Defence had allowed them to redevelop it. They promised to submit necessary permission from defence and the charity commissioner.
The police said although the accused claimed to have sent all the documents to the defence ministry, investigations revealed they had not done so.
The builder wanted to put up a 33-storey building on the premises.
The developers approached the police after they failed to get a satisfactory document or reply.
The police have frozen two bank accounts belonging to the accused.
Bishop Gavit’s successor Bishop Prakash Patole was out of station and not available for comment.
But the secretary of the Maharashtra Council of Churches, Rev Victor Gollapally, said it was an unfortunate incident. "Church institutions are to be used for ecclesiastical, social, educational and health purposes and not to be sold," he said.
Incidentally, another group in the association had approached another builder to sell the same property.
The Shapoorji Pallonji Group is engaged in construction, real estate, textiles, engineering goods, shipping and biotechnology and other activities. The company built the Brabourne stadium in Mumbai and the Jawaharlal Nehru stadium in New Delhi.
Source:timesofindia.indiatimes.com  Courtesy: ucanews.com
Land Sale , Arrest , Bishop , Baiju Gavit , Shapoorji Pallon ,Bombay Diocesan Trust

Friday, March 16, 2012

Indian Christian Marriage Act, 1872

"Therefore what God has joined together, 
let no one separate.” (Mark 10:9)
                                                          C.L. JOY, STATE VICE PRESIDENT,
                                                          KERALA CATHOLIC FEDERATION
According to the Indian Christian Marriage Act, 1872 if the bride and the groom gives notice to the Parish Vicar of their intention to get married, the vicar, after properly notifying it and in the absence of valid impediments, should solemnise the marriage, failing which he is liable to penal action under the Act ibid. The General Canonas of the Thrissur Arch Dioces requires that the Vicars of the bride and the groom should exchange 'Kettu Kuri' after completing the required formalities. Common sense and natural law requires that any formality/obligation should be transparant and intelligible to the common man. These should not be arbitrary or capricious. If the Vicar takes an arbitrary dicision not to solemnise the marriage flouting the Canonas of the Church and the provisions of the Marriage Act, the action of the priest can be challenged in a court of law for appropriate remedy. If the Vicar is doing this for extorting money from the interested persons, the act amounts to 'extortion' under Section 383 of the Indian Penal Code. "Whoever intentionally puts any person in fear of any injury to that person, or to any other, and thereby dishonestly induces the person so put in fear to deliver to any property or valuable security, or anything signed or sealed which may be converted into a valuable security, commits "extortion". This is punishable under Section 384 of the IPC (RI for 3 years & fine). Civil court can also be approached for appropriate compensation for mental agony. The parties can approach the Arch Bishop/Major Arch Bishop, but do'nt expect much from them, because they also belong to the same catogory and may manifest the 'teritorial ego'. Many of the catholic priests in Kerala are pshysic perverts because they stay in the unmarried state against their will. They entertain jelousy towards boys and girls who are lucky to get married. To cure this desease, the Major Arch Bishop should lift the compulsory clerical celibacy as is in the Ukranian Catholic Church. The legal community, social activists, Canon Law experts, enlightened liaty and the right thinking clergy should make this a point for discussion. The boys and girls intending for marriage should not be left to the whims, caprices and fancies of perverted clergy. "Therefore what God has joined together, let no one separate.” (Mark 10:9)

Thursday, March 15, 2012

ബിഷപ്പിനെതിരെ പോലീസ് (ഐ.പി.സി.297) കേസ്സെടുത്തു


ശവശരീരത്തിനോട് അനാദരവ്: 
പള്ളി വികാരിക്കും 
ഇരിങ്ങാലക്കുട ബിഷപ്പിനും എതിരെ പോലീസ് കേസ്സെടുത്തു


                                                  Anto Kokkat 
                                                 State Vice President, Joint Christian Council.
                                                  (0487-2447690, 9446017690) 
ശവശരീരത്തിനോട് പകപോക്കി വിശ്വാസികളെ വരുതിയിലാക്കി നിര്‍വൃതികൊള്ളുകയും
ശവസംസ്‌കാരത്തിന്റെ പേരില്‍ വില പേശി വിശ്വാസികളെ പീഡിപ്പിക്കുകയും,
ശവം വിറ്റ് കാശാക്കുകയും ചെയ്യുന്ന കത്തോലിക്കാ സഭയുടെ പതിവ് രീതിക്ക് തിരിച്ചടി.

കോടശ്ശേരി പഞ്ചായത്തില്‍ പൊന്നാമ്പിയോളി സ്വദേശി കൂട്ടാട്ടി വീട്ടില്‍ ദേവസ്സിക്കുട്ടി മകന്‍ പൗലോസ് (52) ഗൂഡല്ലൂരില്‍ കാവല്‍മാടത്തിന് തീപിടിച്ച് മരിച്ചതിനെ തുടര്‍ന്ന് പുളിങ്കര സെന്റ് മേരീസ് പള്ളി വികാരി സഭാപരമായ മരിച്ചടക്ക് നിഷേധിച്ച് പള്ളി പൂട്ടിപ്പോയതില്‍ വെള്ളിക്കുളങ്ങര പോലീസ് പളളി വികാരി ഫാ. പോള്‍ ചെറുവത്തൂരിനെ ഒന്നാം പ്രതിയാക്കിയും അതിന് നിര്‍ദ്ദേശിക്കുകയും കൂട്ടുനില്‍ക്കുകയും ചെയ്ത ഇരിങ്ങാലക്കുട കത്തോലിക്കാ ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടനെ രണ്ടാം പ്രതിയാക്കിയും ഐ.പി.സി. 297 വകുപ്പനുസരിച്ച് മൃതദേഹത്തോട് അനാദരവ് കാണിച്ച കുറ്റത്തിന് കേസ്സെടുത്തു. (ഒരു വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്) മരിച്ച പൗലോസിന്റെ ഇളയസഹോദരന്‍ സണ്ണി, കേരള കാത്തലിക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.കെ. ജോയി എന്നിവരുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തത്. ഇതു സംബന്ധിച്ച് വെള്ളിക്കുളങ്ങര പോലീസ് സബ്ബ് ഇന്‍സ്‌പെക്ടര്‍ എം.ഐ. ബേബി ചാലക്കുടി മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച എഫ്.ഐ.ആര്‍-ല്‍ ഇങ്ങനെ പറയുന്നു. ഗൂഡല്ലൂരില്‍ താമസിച്ച് ഭൂമി പാട്ടത്തിനെടുത്ത് കൃഷി നടത്തിയിരുന്ന പൗലോസ് ഷെഡിന് തീപിടിച്ച് 24-02-2012ന് മരണപ്പെട്ട വിവരം അറിഞ്ഞപ്പോള്‍തന്നെ വീട്ടുകാര്‍ വികാരിയച്ചനെ വിവരം അറിയിക്കുകയും മൃതദേഹം തറവാട്ടില്‍ കൊണ്ടുവന്ന് ഇവിടെ സംസ്‌കരിക്കാന്‍ എന്തെങ്കിലും നിയമതടസ്സമുണ്ടോയെന്ന് അന്വേഷിച്ചപ്പോള്‍ വികാരി നിര്‍ദ്ദേശിച്ചത് ഗൂഡല്ലൂരിലെ പള്ളി വികാരിയുടെ കത്തും പോലീസ് പോസ്റ്റ്‌മോര്‍ട്ടം സര്‍ട്ടിഫിക്കറ്റും അടക്കം മൃതദേഹം കൊണ്ടുവന്നാല്‍ മതിയെന്നാണ്. അതനുസരിച്ച് 25-ാം തിയ്യതി വെളുപ്പിന് മൃതദേഹം തറവാട്ടുവീട്ടില്‍ കൊണ്ടുവരികയും വെളുപ്പിന് 5.30നുതന്നെ മേല്‍പറഞ്ഞ സര്‍ട്ടിഫിക്കറ്റുകള്‍ അച്ചന് നല്‍കുകയും അച്ചനത് വായിച്ചു നോക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് വികാരി നിലപാട് മാറ്റിയതിനെ തുടര്‍ന്ന് പരേതന്റെ സഹോദരന്മാരായ സണ്ണി, ജോസ്, റപ്പായി, ജോണ്‍സണ്‍, അയല്‍ക്കാരനായ പയ്യപ്പിള്ളി ജോസഫ് എന്നിവര്‍ വികാരിയുടെ കത്തുമായി ഇരിങ്ങാലക്കുട ബിഷപ്പിനെ കണ്ട് പരാതി പറഞ്ഞപ്പോള്‍ ബിഷപ്പ് അച്ചന്മാരാരും ശവസംസ്‌കാരത്തിന് വരില്ലെന്നറിയിച്ചു. സഹോദരന്റെ അപകടമരണത്തെ തുടര്‍ന്ന് കരിഞ്ഞ് വികൃതമായ ശവത്തിന്റെ അടക്കത്തിനായി സമീപിച്ച ദുഃഖാര്‍ത്തരായ സഹോദരന്മാരോട് ഒരു കരുണയും കാണിക്കാതെ ഏഴാം ചരമദിനം ഗംഭീരമായി നടത്താം എന്നു പറഞ്ഞ് ബിഷപ്പ് കളിയാക്കുകയാണ് ചെയ്തത്. (പരേതന്‍ ഭാര്യയും കുട്ടികളും സഹിതം ഗൂഡല്ലൂരിലാണ് താമസിക്കുന്നതെങ്കിലും ഇടയ്ക്ക് ഇവിടെ വരാറുള്ളതും ഇവിടത്തെ കുടുംബരജിസ്റ്ററില്‍ പേര് നിലവിലുള്ളതുമാണ്. പരേതന്റെ മകന്‍ ബുദ്ധിമാന്ദ്യംഉള്ളയാളുമാണ്.)
ശവസംസ്‌കാര യാത്ര 1.30ന് പള്ളിയിലെത്തിയപ്പോള്‍ വികാരിയച്ചന്‍ മൃതദേഹത്തോട് മനപ്പൂര്‍വ്വം അനാദരവും അവഹേളനവും കാണിച്ച് പള്ളിയുടെ എല്ലാ വാതിലുകളും പൂട്ടി പുറത്ത് പോയി. വിശ്വാസികള്‍ പള്ളിയുടെ മുമ്പില്‍ ശവമഞ്ചം കിടത്തി അച്ചനുവേണ്ടി കാത്തിരുന്നുവെങ്കിലും, അച്ചന്‍ മറ്റാരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മനസ്സിലായപ്പോള്‍ വിശ്വാസികള്‍തന്നെ ശവം കല്ലറയില്‍ വെച്ച് സ്ലാബിട്ട് മൂടുകയാണ് ചെയ്തത്. കത്തോലിക്ക സഭയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ് ഒരു കത്തോലിക്കാബിഷപ്പിനെതിരെ ഐ.പി.സി. 297 വകുപ്പനുസരിച്ച് കേസ്സെടുക്കുന്നത്.
ഞാറയ്ക്കല്‍ കന്യാസ്ത്രീകളെ ശാരീരികമായി പീഡിപ്പിച്ച് അവരുടെ സ്‌കൂള്‍ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ എറണാകുളം ബിഷപ്പ് തോമസ് ചാക്യാത്തിനും, വികാരിക്കും, ഫാ. ബിജു കിലുക്കനും, ഫാ. ചിറപ്പണത്തിനും, 5 അക്രമികള്‍ക്കും, മട്ടാഞ്ചേരി കോടതി വധശ്രമത്തിന് കേസ്സെടുത്ത് സമന്‍സ് അയച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്രായപൂര്‍ത്തിയാകാത്ത 15 വയസ്സുകാരെ സന്യാസത്തിന് നിര്‍ബ്ബന്ധിക്കുന്ന ദൈവവിളി ക്യാമ്പുകള്‍ക്കെതിരെ മനുഷ്യാവകാശ കമ്മീഷന്‍ തൃശൂര്‍ ബിഷപ്പിന് നോട്ടീസ് അയക്കാനും ഉത്തരവായിരിക്കുകയാണ്. പാവര്‍ട്ടി പള്ളിയോടനുബന്ധിച്ചുള്ള സാന്റ് ജോസ് പാരിഷ് ഹോസ്പിറ്റല്‍ നേഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ജീസാമോളുടെ ദുരൂഹമരണം സി.ബി.ഐ. അന്വേഷിക്കാന്‍ കേരള ഹൈക്കോടതി ഉത്തരവായിരിക്കുകയാണ്. മുന്‍ പാവര്‍ട്ടി പള്ളി വികാരി ഫാ. പോള്‍ പയ്യപ്പിള്ളിക്കെതിരെയാണ് ആക്ഷന്‍ കൗണ്‍സില്‍ വിരല്‍ ചൂണ്ടുന്നത്. കൂട്ടുനിന്നത് മൂന്ന് കന്യാസ്ത്രീകളാണ്.
പുളിങ്കര സംഭവത്തില്‍ കൂട്ടാട്ടി സണ്ണിയുടെ അദ്ധ്യക്ഷതയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്ന വിശ്വാസികളുടെ യോഗം ശക്തമായ പ്രതിഷേധം പ്രകടിപ്പിച്ചു. ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് ആന്റോ കോക്കാട്ട്, കേരള കാത്തലിക് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി വി.കെ. ജോയി, വി.എ. ജോണ്‍സണ്‍ എന്നിവര്‍ പ്രസംഗിച്ചു. മേല്‍നടപടികള്‍ക്കായി ബിജു കൂട്ടാട്ടി, ഷിജു ചില്ലായി, സാബു പരിയാടന്‍, വര്‍ഗ്ഗീസ് കൂട്ടാട്ടി എന്നിവര്‍ ഭാരവാഹികളായി ആക്ഷന്‍ കമ്മിറ്റി രൂപീകരിക്കുകയും സംഭവത്തില്‍ പ്രതിഷേധിച്ചുകൊണ്ട് പഞ്ചായത്ത് ഓഫീസിലേക്കും രൂപതാ ആസ്ഥാനത്തേക്കും മാര്‍ച്ച് നടത്താനും തീരുമാനിച്ചു.
1996ല്‍ കുറവിലങ്ങാട് ഇടവകയില്‍ ഡി.സി.സി. സെക്രട്ടറിയും യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പറുമായിരുന്ന വി.കെ. കുരിയന്റെ മൃതദേഹം സഭാപരമായി മറവ് ചെയ്യാന്‍ വിസമ്മതിച്ച പാലാ രൂപതക്ക് സിവില്‍ കോടതി രണ്ടേകാല്‍ ലക്ഷം രൂപ നഷ്ടപരിഹാരം വിധിച്ചു.
19-08-2007ല്‍ കൊച്ചി സാന്‍തോം ഇടവകാംഗം വികലാംഗനും, മാര്‍പ്പാപ്പ വന്നപ്പോള്‍ പാപ്പായില്‍നിന്ന് ദിവ്യകാരുണ്യം സ്വീകരിച്ചിട്ടുള്ളതുമായ ചെലവന ജോസഫിന്റെ മൃതദേഹം പള്ളി സിമിത്തേരിയില്‍ അടക്കം ചെയ്യാന്‍ വിസമ്മതിച്ച വികാരി ഫാ. ജോപ്പി തോട്ടുങ്കലിന് കോടതിവിധിയെ തുടര്‍ന്ന് പൊതുശ്മശാനത്തില്‍നിന്ന് ശവം പുറത്തെടുത്ത് മതാചാരപ്രകാരം പള്ളി സിമിത്തേരിയില്‍ സംസ്‌കരിക്കേണ്ടിവരികയും 50,000 രൂപ നഷ്ടപരിഹാരം കൊടുക്കേണ്ടിവരികയും ചെയ്തു. ആ ശവമെടുപ്പ് യാത്ര നാം ചാനലുകളില്‍ കണ്ടതാണ്. പരേതന്‍ പെന്തിക്കോസ്ത് സഭയില്‍ ചേര്‍ന്നിരുന്നു എന്നാണ് സഭ കോടതിയില്‍ വാദിച്ചത്. എന്നാല്‍ കോടതി ആ വാദം അംഗീകരിക്കാതെ സഭാപരമായ മരിച്ചടക്ക് അനുവദിക്കുകയായിരുന്നു.
10-01-2011ല്‍ മരാമണ്‍ സെന്റ് ജോസഫ് ഇടവകയില്‍ ആദംകോട്ട് എ.ജെ. മത്തായിയുടെ മകന്‍ എ.എം. രാജന്‍ എന്ന ദളിത് യുവാവിന്റെ മൃതദേഹം സഭാപരമായി അടക്കം ചെയ്യാന്‍ വികാരി വിസമ്മതിച്ചതിനെ തുടര്‍ന്ന് 10 ദിവസം മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ച് ദളിത് ക്രിസ്ത്യന്‍ ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യയും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും പ്രക്ഷോഭം നടത്തിയതിനെ തുടര്‍ന്ന് വിജയപുരം രൂപതക്ക് സഭാപരമായ മരിച്ചടക്കിന് വഴങ്ങേണ്ടി വന്നു.
05-01-2012ല്‍ പാലായിലെ മാനത്തൂര്‍ സെന്റ് മേരീസ് പള്ളി ഇടവകാംഗമായ കല്ലുവെട്ടത്ത് കുട്ടപ്പന്‍ (തോമസ് വര്‍ക്കി) എന്ന ദളിത് ക്രൈസ്തവന് സഭാപരമായ ശവമടക്ക് നിഷേധിച്ചതിനെ തുടര്‍ന്ന് ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സില്‍ പ്രക്ഷോഭം ആരംഭിക്കുകയും നഷ്ടപരിഹാരമായി വീടില്ലാത്ത ആ സാധു കുടുംബത്തിന് വീട് പണിതു കൊടുക്കുന്നതുള്‍പ്പടെയുള്ള നഷ്ടപരിഹാരത്തിന്റെ കാര്യത്തില്‍ ശ്രമങ്ങള്‍ നടക്കുകയാണ്.
11-07-2010ല്‍ തൃശൂരിലെ കാച്ചേരി ഇടവകയില്‍ ചക്കാലക്കല്‍ ജോസ് മകന്‍ ബിജു (35) മരിച്ചപ്പോള്‍ ആ ശവശരീരം പള്ളി സെമിത്തേരിയില്‍ മറവു ചെയ്യാന്‍ വികാരി ഫാ. സെബി ചിറ്റാട്ടുകര വിസമ്മതിച്ചതിനെ തുടര്‍ന്ന് ലാലൂര്‍ മുനിസിപ്പല്‍ പൊതുശ്മശാനത്തില്‍ അടക്കി ബന്ധുക്കള്‍ അവിടെ കുരിശ് സ്ഥാപിക്കുകയുണ്ടായി. പിന്നീട് വിവരം അറിഞ്ഞപ്പോള്‍ കേരള കാത്തലിക് ഫെഡറേഷന്‍ പ്രവര്‍ത്തകര്‍ പരേതന്റെ വീട്ടിലെത്തി ഇതു സംബന്ധമായി അധികാരികള്‍ക്ക് പരാതി നല്‍കുവാന്‍ പ്രേരിപ്പിച്ചെങ്കിലും, പള്ളി അധികാരികളെ ഭയന്ന് പരേതന്റെ ബന്ധുക്കള്‍ അതില്‍നിന്നും പിന്‍മാറി. ഇത്തരം പാവപ്പെട്ടവരുടെ ശവശരീരം പള്ളിക്ക് വേണ്ട. എന്നാല്‍ പരേതനായ മത്തായി ചാക്കോ എം.എല്‍.എ.യേപോലുള്ളവരുടെ ശവശരീരം ഇവര്‍ക്ക് വേണം!
വിശ്വാസികളുടെ മൃതദേഹത്തോടുള്ള അനാദരവും വിശ്വാസിപീഢനവും സഭയുടെ ഭാഗത്തുനിന്ന് കേരളത്തില്‍ എവിടെയുണ്ടായാലും ജോയിന്റ് ക്രിസ്ത്യന്‍ കൗണ്‍സിലും അതിലെ ഘടക സംഘടനകളും അതിലിടപെട്ട് വിശ്വാസികളുടെ പക്ഷത്ത് ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും നിയമനടപടികള്‍ക്ക് വേണ്ടസഹായസഹകരണങ്ങള്‍ ചെയ്യുമെന്നും അറിയിക്കുവാന്‍ ഈ അവസരം വിനിയോഗിക്കട്ടെ.
Late Poulose

The witnesses

Courtesy: അല്മായ ശബ്ദം  


Saturday, March 10, 2012

സ്വതന്ത്ര സഭാസംഘടനകള്‍ PART- I

സഭാനവീകരണവും സ്വതന്ത്ര സഭാസംഘടനകളും PART-I
                                                        ഫാ.ഡേവിസ് കാച്ചപ്പിള്ളി 

[കേരള കത്തോലിക്കാ സഭാനവീകരണപ്രസ്ഥാനം 2012 ഫെബ്രുവരി 25-ന് പാലായില്‍ നടത്തിയ സെമിനാറില്‍ അവതരിപ്പിച്ച ഈ പ്രബന്ധം, മൂന്നു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്നു.]
കത്തോലിക്കാസഭയെ നവീകരിക്കണം എന്ന ആശയം സഭയ്ക്ക് മുമ്പാകെ അവതരിപ്പിച്ചത് 1959 ജനുവരി 25-ന് അന്ന് സഭയെ ഭരിച്ചിരുന്ന 23-ാം യോഹന്നാന്‍ പാപ്പയാണ്. ദൈവാരൂപിയുടെ നിവേശനത്തിലൂടെയാണ് ഈ ആശയം തനിക്കുണ്ടായതെന്ന്, അദ്ദേഹത്തിന്റെ സ്ലൈഹിക ലേഖനത്തിലൂടെ ഔദ്യോഗികമായി അറിയിക്കുകയും ചെയ്തു. ('Superno Dei Nuntu', June 5,1960 ) സഭയെ അധുനാധുനീകരിക്കുക, എന്ന രണ്ടു വാക്കുകളിലൂടെ തിരുസഭയുടെ സര്‍വ്വതോന്മുഖമായ നവീകരണമാണ് അദ്ദേഹം ലക്ഷ്യംവച്ചത്. ഈ നവീകരണ ലക്ഷ്യം പ്രസ്പഷ്ടമാക്കിക്കൊണ്ടുള്ള പ്രസംഗത്തിലൂടെ 1962 ഒക്‌ടോബര്‍ 11 ന് രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ മാര്‍പ്പാപ്പ ഉദ്ഘാടനം ചെയ്തു. 
നവീകരണവും സ്വാതന്ത്ര്യവും
'സഭ ആധുനികയുഗത്തില്‍' എന്ന രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖ No.17-ല്‍ സഭാനവീകരണത്തില്‍ സ്വാതന്ത്ര്യത്തിന്റെ പ്രാധാന്യത്തെപ്പറ്റി പ്രതിപാദിക്കുന്നുണ്ട്. ഈ കാര്യങ്ങള്‍ നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമാണ്: ''സ്വതന്ത്രമായ അവസ്ഥയില്‍ മാത്രമേ നന്മയിലേക്ക് തന്നെത്തന്നെ തിരിക്കാന്‍ (നവീകരിക്കാന്‍) മനുഷ്യന് കഴിയുകയുളളൂ. നമ്മുടെ സമകാലികര്‍ ഈ സ്വാതന്ത്ര്യം വിലമതിക്കുന്നുണ്ട്. മനുഷ്യനിലുള്ള ദൈവികഛായയുടെ ഒരടയാളമാണ് നന്മയെ സ്വീകരിക്കാനും, നന്മയിലേക്ക് സ്വയം തിരിയാനുമുള്ള ഈ സ്വാതന്ത്ര്യം. കാരണം, സ്വന്തം തീരുമാനങ്ങളുടെ നിയന്ത്രണത്തില്‍ മനുഷ്യന്‍ വ്യാപരിക്കണമെന്നാണ് ദൈവത്തിന്റെ അഭീഷ്ടം. എങ്കില്‍ മാത്രമേ തന്റെ സൃഷ്ടാവിനെ സ്വമേധയാ അന്വേഷിക്കാനും, സ്രഷ്ടാവായ ദൈവത്തിന്റെ പൂര്‍ണ്ണതയിലേക്ക് സ്വതന്ത്രമായി വളരാനും മനുഷ്യന് കഴിയുകയുള്ളൂ. അതുകൊണ്ട് സ്വതന്ത്രബുദ്ധി ഉപയോഗിച്ച് സ്വതന്ത്രമായ തിരഞ്ഞെടുപ്പിലൂടെ പ്രവര്‍ത്തിക്കാനും കര്‍മ്മ പരിപാടികളും മാര്‍ഗങ്ങളും സ്വീകരിക്കാനും മനുഷ്യന്റെ വ്യക്തിമാഹാത്മ്യം ആവശ്യപ്പെടുന്നുണ്ട്. അപ്രകാരം സ്വതന്ത്രമായി വളര്‍ന്ന് ദൈവത്തെ മഹത്വപ്പെടുത്തുമ്പോള്‍, മനുഷ്യന്‍ തന്റെ മഹാത്മ്യം നേടിയെടുത്തു എന്ന സന്തോഷവും സമാധാനവും ആത്മസംതൃപ്തിയും അവന് ലഭിക്കുകയും ചെയ്യും. ഇത് ക്രിസ്തീയ ദൈവവിളിയുടെ സമുന്നതമായ ഒരു അവസ്ഥയാണ്. ഈ ലക്ഷ്യം വച്ചു കൊണ്ടുള്ള സ്വതന്ത്രമായ നവീകരണമാണ് സഭയിലുണ്ടാകേണ്ടത്. ദൈവമക്കളായ ക്രൈസ്തവര്‍ക്ക് പിതാവിന്റെ ഭവനത്തിലുള്ള സ്വാതന്ത്ര്യമാണത്. തന്മൂലം സ്വാതന്ത്ര്യം ക്രൈസ്തവജീവിതത്തില്‍ അടിസ്ഥാനപ്രാധാന്യമര്‍ഹിക്കുന്നു.''' (G. 5.No-17). 
വി. പൗലോസ് അപ്പസ്‌തോലന്‍ പ്രസ്താവിക്കുന്നു: ''സഹോദരരേ, നിങ്ങള്‍ വിളിക്കപ്പെട്ടിരിക്കുന്നത് സ്വാതന്ത്ര്യത്തിലേക്കാണ്' (ഗാലാ. 5:1). ഈ സ്വാതന്ത്ര്യത്തില്‍ നിങ്ങളെ നയിക്കേണ്ടത് ദൈവാത്മാവായിരിക്കണമെന്നും, അപ്രകാരം ദൈവാത്മാവില്‍ സ്വതന്ത്രരായി നയിക്കപ്പെടുന്നവര്‍, ന്യായ പ്രമാണത്തിന് പോലും അതീതരാണെന്നുമാണ് പൗലോസ് പഠിപ്പിക്കുന്നത്(ഗാലാ. 5-18). അതുകൊണ്ടാണ് സെന്റ് തോമസ് അക്വീനോസ് ഇപ്രകാരം പ്രസ്താവിക്കുന്നത്; ''സ്വതന്ത്രമനസ്സില്ലാതെ നമുക്ക് ദൈവം നല്‍കിയ സ്‌നേഹത്തിന്റെ കല്പന പോലും പാലിക്കാനാകില്ല.'''(Summa Theologica11:11).
കൗണ്‍സിലിന്റെ 'അല്മായപ്രേഷിതത്വം' എന്ന പ്രമാണരേഖ No.7-ല്‍ ഇപ്രകാരം പ്രസ്താവിക്കുന്നു: ''ഭൗതികമണ്ഡലത്തിന്റെ നവീകരണം സ്വന്ത ചുമതലയായി അത്മായര്‍ ഏറ്റെടുക്കണം. സുവിശേഷവും സഭയുടെ പ്രബോധനവും ഇതിനവരെ സഹായിക്കണം. ക്രിസ്തീയ സാഹോദര്യം അവര്‍ക്ക് പ്രചോദനമരുളണം; വ്യവസ്ഥാപിതമാര്‍ഗ്ഗങ്ങളിലൂടെ അവര്‍ നേരിട്ട് പ്രവര്‍ത്തിക്കണം. സ്വന്തം കഴിവുകളും ഉത്തരവാദിത്വങ്ങളും ബലികഴിക്കാതെ, പൗരന്മാരെന്ന നിലയില്‍ അവര്‍ മറ്റുള്ളവരോട് സഹകരിക്കണം. ഇത്തരം പ്രേഷിതപ്രവൃത്തികളില്‍ ക്രിസ്തീയ സാമൂഹിക പ്രവര്‍ത്തനം (ക്രിസ്തീയ സമൂഹ നവീകരണം) ഉന്നതസ്ഥാനമര്‍ഹിക്കുന്നു. ഇത്തരമൊരു നവീകരണ പ്രവര്‍ത്തനം എല്ലാ തലങ്ങളിലും ഉണ്ടായിക്കാണാന്‍ സൂനഹദോസ് ആഗ്രഹിക്കുന്നു.'' (അല്മായ പ്രേഷിതത്വം No.7)
'തിരുസ്സഭ'' എന്ന ഡിക്രി നമ്പര്‍ 30-37 -ല്‍ രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ''സത്യത്തിന്റെയും നീതിയുടേയും സ്‌നേഹത്തിന്റെയും സമാധാനത്തിന്റേതുമായ ദൈവരാജ്യം അല്മായരിലൂടെ വിസ്തൃതമാക്കാന്‍ ക്രിസ്തു ആഗ്രഹിക്കുന്നു. ദൈവപുത്രന്മാര്‍ക്കും ക്രിസ്തുവിന്റെ സഹോദരങ്ങള്‍ക്കും യോജിച്ച സ്വാതന്ത്ര്യത്തോടും മനോവിശ്വാസത്തോടുംകൂടി അല്മായര്‍ തങ്ങളുടെ ആവശ്യങ്ങളും അഭിലാഷങ്ങളും അഭിപ്രായങ്ങളും സഭയുടെ അജപാലകരെ അറിയിക്കണം, നല്ല അറിവും കാര്യക്ഷമതയും അസാമാന്യ സാമര്‍ത്ഥ്യവുമുള്ള അല്‍മായര്‍ക്ക് സഭയെ സംബന്ധിക്കുന്ന കാര്യങ്ങളെപ്പറ്റി സ്വന്തമായ അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യവും കടമയുമുണ്ട്.''
'അല്മായപ്രേഷിതത്വം' എന്ന ഡിക്രിയിലൂടെ വത്തിക്കാന്‍ കൗണ്‍സില്‍ പ്രസ്താവിക്കുന്നതിപ്രകാരം: ''അല്മായര്‍ തങ്ങളുടെ വ്യക്തിപരവും സാമൂഹ്യവും സാര്‍വ്വലൗകികവും സഭാപരവുമായ പ്രശ്‌നങ്ങളും ആവശ്യങ്ങളും ചര്‍ച്ച ചെയ്ത് പരിഹാരം കണ്ടെത്തേണ്ടതാണ്. ഈ പ്രവര്‍ത്തനം സ്വന്ത ഇടവകയില്‍ മാത്രമല്ല, മറ്റ് ഇടവകകളിലേക്കും രൂപതകളിലേക്കും ദേശീയതലത്തിലും അന്തര്‍ദേശീയ തലത്തിലും വ്യാപിപ്പിക്കേണ്ടതാണ്''( No.10).
സ്വതന്ത്രസംഘടനകളും സഭാനവീകരണവും 
'അല്മായപ്രേഷിതത്വം' No.18-22 ല്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു: ''സഭയുടെ നവീകരണത്തിനുവേണ്ടി സ്വതന്ത്രമായി സംഘടിച്ച് കൊണ്ടുള്ള അല്‍മായരുടെ പ്രവര്‍ത്തനം ക്രിസ്തീയവും മാനുഷികവുമായ ആവശ്യമാണ്. ഇതിന്റെ അടിസ്ഥാനം യേശുവിന്റെ പ്രബോധനത്തില്‍ കാണാനാകും: ''എന്റെ നാമത്തില്‍ രണ്ടോ മൂന്നോ പേര്‍ ഒന്നിച്ചുകൂടുമ്പോള്‍ അവരുടെ മദ്ധ്യത്തില്‍ ഞാനുണ്ടായിരിക്കും'''(മത്താ.18:20). ''നിങ്ങളില്‍ രണ്ടുപേര്‍ യോജിച്ച് ചോദിക്കുന്ന ഏത് കാര്യവും സ്വര്‍ഗ്ഗസ്ഥനായ പിതാവ് നിറവേറ്റിത്തരും'' (മത്താ. 18:19). തന്മൂലം ക്രിസ്തുവിന്റെ സഭയുടെ ഐക്യത്തെയാണ് ഇത്തരം സംഘടനകള്‍ സാക്ഷ്യം വഹിക്കുന്നത്. അതുകൊണ്ട് സംഘടനകള്‍ സ്ഥാപിച്ച് നടത്താനുള്ള അവകാശം അല്‍മായര്‍ക്കുണ്ട്. സഭാധികാരികള്‍ സന്തോഷത്തോടും കൃതജ്ഞതയോടും കൂടി ഈ സംഘടനകളേയും അവയില്‍ പ്രവര്‍ത്തിക്കുന്ന അല്‍മായരേയും സ്വാഗതം ചെയ്യേണ്ടതാണ്.'കത്തോലിക്കാപ്രവര്‍ത്ത നം'എന്ന പേരിലോ, മറ്റേതെങ്കിലും പേരിലോ അറിയപ്പെടുന്ന ഇത്തരം സംഘടനകള്‍ നമ്മുടെ കാലഘട്ടത്തില്‍ വിലയേറിയ പ്രേഷിതപ്രവര്‍ത്തിയാണ് നിര്‍വഹിക്കുന്നത്. അത്തരം സംഘടനകളെ വൈദികരും സന്യാസികളും, അല്‍മായരും കാര്യമായി കരുതുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. ഇത്തരം സംഘടനാപ്രവര്‍ത്തനങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന അല്‍മായര്‍ സഭയില്‍ പ്രത്യേക ബഹുമതിയും അഭിനന്ദനവും അര്‍ഹിക്കുന്നവരാണ്.'' (അല്മായപ്രേഷിതത്വം, നമ്പര്‍ 18-22)  (തുടരും)
Courtesy: അല്മായ ശബ്ദം -


Friday, March 9, 2012

JOSEPH PULIKKUNNEL

MATHRUBHUMI WEEKLY 25/03/2012
മാതൃഭൂമി ആഴ്ചപ്പതിപ്പ് 2012 മാര്‍ച്ച് 11-17  
MADHYAMAM 10/03/2012

പോര്‍ത്തുഗീസ് ഭരണ വ്യവസ്ഥയിലൂടെ കത്തോലിക്കാമതം കയ്യേറ്റം നടത്തിയപ്പോള്‍ കേരളത്തിലെ പരമ്പരാഗത ക്രിസ്ത്യാനികളില്‍നിന്നുണ്ടായ ചെറുത്തുനില്പിനെ കുറിച്ച് പുലിക്കുന്നേല്‍ വിവരിക്കുമ്പോള്‍ അത് നമ്മെ ആവേശഭരിതരാക്കുന്നു. ജോസഫ് പുലിക്കുന്നേലിന്റെ മാര്‍ച്ച് 11 ലെ 'ഇന്ത്യ ക്രൈസ്തവരോട് അനീതി ചെയ്യുകയാണ്' എന്ന ഈടുറ്റ ലേഖനം പ്രസിദ്ധീകരിക്കാന്‍ സധൈര്യം മുന്നോട്ട് വന്ന മാതൃഭൂമി (ആഴ്ച്ചപ്പതിപ്പ്) ക്കും, ധീരമായും ആത്മാര്‍ത്തമായും അഭിപ്രായം പ്രകടിപ്പിച്ച ശ്രീ. രാമചന്ദ്രനും, (കടവന്ത്ര, കൊച്ചി) നന്ദി. എക്കാലവും ക്രൈസ്തവര്‍ മാതൃഭൂമിയോട് നന്ദിയും കടപ്പാടുള്ളവരുമായിരിക്കും.



തലോര്‍ ഇടവക പ്രശ്‌നം

തലോര്‍ ഇടവക പ്രശ്‌നം മെത്രാന്റെ അധികാരത്തിലും ദൗത്യത്തിലും വിലയിരുത്താനാകട്ടെ

                                                                                                 Fr. Davis Kachappilly CMI
                                                                         frdaviskachappilly@yahoo.in


മെത്രാന്‍റെ അധികാരവും ദൗത്യവും (സഭാ പഠനങ്ങള്‍)


‘‘രൂപതയിലെ ജനങ്ങളെ വിശ്വാസ സത്യങ്ങള്‍ ആധികാരികമായി പ്രബോധിപ്പിക്കു ന്നതിനുള്ള ഉത്തരവാദിത്വം മെത്രാന്‍റെതാണ്; മെത്രാനാണ് വിശ്വാസികളുടെ ഐക്യത്തിന്‍റെ കേന്ദ്രവും അടയാളവും; ക്രിസ്തുവിന്‍റെ യഥാര്‍ത്ഥ പ്രതിനിധിയും വികാരിയുമെന്ന നിലയില്‍ മെത്രാന്‍ തന്‍റെ ജനങ്ങളുടെ അജപാലന കൃത്യം നിര്‍വ്വഹിക്കുന്നു. യഥാര്‍ത്ഥ അപ്പസ്‌തോല പിന്‍ഗാമിയായി മെത്രാന്‍ തന്‍റെ അജഗണത്തിന്‍റെ പാലനം നിര്‍വ്വഹിക്കുന്നു. ആകയാല്‍ വിശ്വാസികളുടെ ഐക്യം നിലനിറുത്തുന്നതിനും സ്‌നേഹം വര്‍ദ്ധിപ്പിക്കുന്നതിനും വേണ്ടി പരിശ്രമിക്കുവാന്‍,ക്രിസ്തുവിന്‍റെ ചൈതന്യത്തോടെ തന്‍റെ അധികാരം കൈകാര്യം ചെയ്യുന്നതിന് മെത്രാന്‍ കടപ്പെട്ടവനാണ്.’’ (ക്രൈസ്തവ വിജ്ഞാനീയം, K.C.B.C. പ്രസിദ്ധീകരണം 1980, Page 204, 205)
‘‘ജനത്തിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും പ്രയത്‌നിക്കുകയും ചെയ്തുകൊണ്ട് 
മെത്രാന്മാര്‍ ക്രിസ്തുവിന്‍റെ പരിശുദ്ധിയുടെ നിറവില്‍ നിന്നുകൊണ്ട് വിവിധ 
രീതിയില്‍ ദൈവാനുഗ്രഹം വര്‍ഷിക്കുന്നു. വചനത്തിന്റെ ശുശ്രൂഷ മുഖേന 
വിശ്വാസികള്‍ക്കെല്ലാം നിത്യരക്ഷക്കുവേണ്ടി (റോമ1:16) അവര്‍ ദൈവശക്തി പകര്‍ന്നു 
നല്‍കുന്നു. തങ്ങളുടെ അധികാരം വഴി നിയന്ത്രിക്കുന്ന ഫലദായകമായ കൂദാശകളിലൂടെ 
അവര്‍ വിശ്വാസികളെ വിശുദ്ധീകരിക്കുന്നു. പരിശുദ്ധ ബലിയര്‍പ്പണത്തില്‍ 
വിശ്വാസ ബഹുമാനങ്ങളോടെ പങ്കെടുക്കാന്‍ മെത്രാന്‍ സ്വജനത്തെ 
ശക്തിയുക്തം ഉദ്‌ബോധിപ്പിക്കുകയും അഭ്യസിപ്പിക്കുകയും ചെയ്യണം. സര്‍വ്വോപരി 
തിന്മയില്‍ നിന്ന് അകന്നിരിക്കുകയും ദൈവസഹായത്തില്‍ തിന്മയെ നന്മയാക്കി
പ്പകര്‍ത്തുകയും ചെയ്തുകൊണ്ട്, തങ്ങളുടെ ജീവിത മാതൃകയാല്‍ കീഴിലുള്ളവരില്‍
പ്രേരണ ചെലുത്തേണ്ടതാണ്. ഇങ്ങനെ തങ്ങളുടെ സംരക്ഷണത്തിനേല്പിച്ചിരിക്കുന്ന അജഗണത്തോടൊത്ത് മെത്രാന്മാരും നിത്യജീവിതത്തിലേക്ക് പ്രവേശിക്കണം”. ‘‘ക്രിസ്തുവിന്റെ വികാരിമാരും സ്ഥാനപതികളുമെന്ന നിലയില്‍ ഉപദേശം, മാതൃക എന്നിവ വഴി മെത്രാന്മാര്‍ വലിയവന്‍ ചെറിയവനെപ്പോലെയും ഉടയവന്‍ ദാസനെപ്പോലെയും ആയിത്തീരണമെന്നുള്ള (ലൂക്കാ 22: 26-27) ദിവ്യോപദേശങ്ങള്‍ സ്മൃതിപഥത്തില്‍ വെച്ചുകൊണ്ട് പരിശുദ്ധാധികാരം പ്രയോഗിക്കുന്നത് തങ്ങളുടെ അജഗണത്തെ സത്യത്തിലും വിശുദ്ധിയിലും ഉത്തേജിപ്പിക്കാന്‍ മാത്രമായിരിക്കണം.  സ്വകുടുംബം ഭരിക്കാന്‍ വേണ്ടി കുടുംബപിതാവ് മെത്രാനെ അയച്ചിരിക്കയാല്‍ ശുശ്രൂഷിക്കപ്പെടുന്നതിന് പകരം ശുശ്രൂഷിക്കാനും സ്വന്തം ആടുകള്‍ക്ക് വേണ്ടി ജീവന്‍ ഹോമിക്കാനും വന്ന നല്ല ഇടയന്‍റെ മാതൃക മായാതെ അവരുടെ കണ്‍മുമ്പിലുണ്ടായിരിക്കട്ടെ. ഭരണീയരെ ശ്രവിക്കാന്‍ പരാങ്ങ്മുഖരാകരുത്. മെത്രാന്‍ സ്വപുത്രരെപ്പോലെ ഭരണീയരെ പോഷിപ്പിക്കുകയും തന്നോടുകൂടി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ അവരെ ഉദ്‌ബോധിപ്പിക്കുകയും വേണം. അവരുടെ ആത്മാക്കളെക്കുറിച്ച് ഒരിക്കല്‍ കണക്കുകൊടുക്കേണ്ടവന്‍ എന്ന നിലയില്‍ തന്‍റെ പ്രാര്‍ത്ഥന, പ്രസംഗം, സ്‌നേഹത്താല്‍ പ്രേരിതമായ പ്രവര്‍ത്തനങ്ങള്‍ എന്നിവയിലൂടെ ഭരണീയരെ പരിപാലിക്കണം.” (രണ്ടാം വത്തിക്കാന്‍ കൗണ്‍സില്‍ : തിരുസഭ നമ്പര്‍ . 26,27). ‘‘മെത്രാന്മാര്‍ അല്‍മായര്‍ക്ക് സഭയിലുള്ള ഉന്നതസ്ഥാനവും ഉത്തരവാദിത്വവും അംഗീകരിക്കുകയും പ്രോല്‍സാഹിപ്പിക്കുകയും ചെയ്യേണ്ടതാണ്. അല്‍മായരുടെ വിവേകപൂര്‍ണ്ണമായ ഉപദേശം മഹാമനസ്‌കതയോടെ ഉപയോഗപ്പെടുത്തണം. സഭാശുശ്രൂഷയിലുള്ള ചുമതലകള്‍ വിശ്വാസപ്പൂര്‍വം അവരെ ഏല്പിക്കുകയും പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യവും സൗകര്യവും നല്‍കുകയും വേണം, ഇതിനുപുറമെ സ്വന്തഉത്തരവാദിത്വത്തില്‍ ചുമതലകള്‍ ഏറ്റെടുക്കാന്‍ അല്‍മായര്‍ക്ക് പ്രചോദനം നല്‍കേണ്ടതുമാണ്. അല്‍മായര്‍ അവതരിപ്പിക്കുന്ന പദ്ധതികളും നിര്‍ദ്ദേശങ്ങളും ആഗ്രഹങ്ങളും പിതൃസഹജമായ സ്‌നേഹത്തോടെ കര്‍ത്താവില്‍ പരിഗണിക്കാനാകണം. ഈ ലോകജീവിതത്തില്‍ എല്ലാവര്‍ക്കും അര്‍ഹതയുള്ള ന്യായമായ സ്വാതന്ത്ര്യം വകവെച്ചുകൊടുക്കാന്‍ അജപാലകര്‍ക്ക് ശ്രദ്ധയുണ്ടാകണം. അല്‍മായരുടെ അനുഭവസമ്പത്തിന്‍റെ സഹായത്താല്‍ സഭാകാര്യങ്ങളില്‍ കൂടുതല്‍ ഉചിതവും വ്യക്തവുമായ തീരുമാനങ്ങളും നടപടിക്രമങ്ങളുമെടുക്കാന്‍ മൊത്രാന്മാര്‍ക്ക് സാധിക്കുകയും അതുവഴി അല്‍മായരുടെ ഉത്തരവാദിത്വബോധം ശക്തിപ്പെടുകയും അവര്‍ക്ക് നവമായ ഉന്മേഷമുണ്ടാകുകയും ചെയ്യും.” (തിരുസഭ നമ്പര്‍ 37)
അജപാലനോന്മുഖമായ സമീപനങ്ങളോടെ തിരുസഭയെ സേവിക്കുകയെന്നതാണ് മെത്രന്മാരുടെ ഉത്തരവാദിത്വവും കടമയും. മെത്രന്മാര്‍ക്ക് ത്യാഗത്തിന്‍റെയും സേവനത്തിന്‍റെയും സന്ദേശമാണ് കൗണ്‍സില്‍ നല്‍കുന്നത്. ശുശ്രൂഷിക്കപ്പെടേണ്ടവരല്ല, ശുശ്രൂഷിക്കുന്നവരാണ് അജപാലകര്‍. ശുശ്രൂഷിക്കപ്പെടുന്നത് ദൈവജനമാണ്. അതിനാല്‍ ദൈവജനത്തിന്‍റെ സ്ഥാനൗന്നത്യം മെത്രാന്മാരെപ്പറ്റിയുള്ള ഡിക്രിയില്‍ മികച്ചു നില്‍ക്കുന്നു. നല്ല മെത്രാന്‍ നല്ല ഇടയനായിരിക്കും, നല്ല സേവകനും. അതാണ് ക്രിസ്തു നല്‍കിയിരിക്കുന്ന ദൗത്യവും മാതൃകയും. മനുഷ്യരുടെ ഇടയിലേക്ക് ഇറങ്ങിച്ചെല്ലുകയും അവരുമായി ‘ഡയലോഗ്’ നടത്താന്‍ അവസരം കണ്ടെത്തുകയും അത് ത്വരിതപ്പെടുത്തുകയുമാണ് മെത്രാന്മാരുടെ മുഖ്യധര്‍മ്മം. സംഭാഷണത്തില്‍ കാര്യാനുഗുണമായ വിവേകവും സുഹൃദ്ബന്ധം കൈവളര്‍ത്തുന്ന പരവിശ്വസവും നിറഞ്ഞുതുളുമ്പേണ്ടതുമാണ്.(മെത്രാന്മാര്‍ നമ്പര്‍ -13) മെത്രന്മാര്‍ അജഗണത്തെ ഒരുമിച്ച് കൂട്ടുകയും രൂപപ്പെടുത്തുകയും വേണം. മെത്രാന്മാര്‍ എല്ലാ നന്മയും പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാകുകയും (2 തിമോ. 2 :21) തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്‌വേണ്ടി സര്‍വ്വതും സഹിക്കുകയും (2 തിമോ.2 : 10) ചെയ്തുകൊണ്ട് കാലഘട്ടത്തിന്‍റെ ആവശ്യങ്ങള്‍ക്കനുസൃതമായി തങ്ങളുടെ ജീവിതം ക്രമപ്പെടുത്തേണ്ടതാണ്. (മെത്രാന്മാര്‍ നമ്പര്‍ -16) ഇടയധര്‍മ്മത്തിന്‍റെ പൂര്‍ണ്ണ ലക്ഷ്യം ആത്മാക്കളുടെ ക്ഷേമമാണ്. വിശ്വാസികളുടെ ആത്മീയക്ഷേമമാണ്. (മെത്രാന്മാര്‍ നമ്പര്‍- 31) മെത്രാന് സ്വന്തഅധികാരത്താല്‍ വരുത്താന്‍ കഴിയുന്ന ഏതൊരു മാറ്റത്തി കാര്യത്തിലും ആത്മാക്കളുടെ സുസ്ഥിതി പ്രധാനമായി പരിഗണിക്കേണ്ടതാണ്. ഇടവകകള്‍ സ്ഥാപിക്കാന്‍, അല്ലെങ്കില്‍ നിറുത്തല്‍ ചെയ്യാന്‍ തീരുമാനിക്കുകയോ. പുനഃപരിശോധിക്കുകയോ ചെയ്യേണ്ടത് വിശ്വാസികളുടെ ആത്മീയ സുസ്ഥിതി മാത്രം ലക്ഷ്യമാക്കിയാകണം. (മെത്രാന്മാര്‍ നമ്പര്‍-32)
ഇടവകമാറ്റ നടപടിയെ വിലയിരുത്തുമ്പോള്‍:
1. 1977-ല്‍ തലോര്‍ ഉണ്ണിമിശിഹാ ഇടവകയുടെ ഇടവകപ്പള്ളിയായി കാനോനികനിയമപ്രകാരം ഉയര്‍ത്തപ്പെട്ട  ആശ്രമദേവാലയം പുതുക്കിപ്പണിയാനുള്ള ഇടവകക്കാരുടെ 2008-ലെ ഏകയോഗ തീരുമാനത്തിന്‌ശേഷം “ഇടവകയ്ക്ക് തീറ് കിട്ടിയ സ്ഥലത്ത് പുതിയ പള്ളി പണിയണം” എന്ന ആശയം രൂപതാ കേന്ദ്രത്തില്‍ നിന്ന് പുറത്ത് വന്നു. പിന്നീടത് ഇടവകക്കാരില്‍ ചിലരുടെ നിര്‍ബന്ധമായി. പ്രശ്‌നങ്ങള്‍ ഒന്നിനുപുറകെ ഒന്നായി ദേവാലയ പരിസരത്ത് അരങ്ങേറി. പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകാന്‍ ചര്‍ച്ചകളുണ്ടാകണമെന്ന വികാരിയുടെ അപേക്ഷകളെല്ലാം രൂപതാകേന്ദ്രം തിരസ്‌കരിച്ചു. നിരവധി പ്രശ്‌നങ്ങള്‍ക്ക്‌ശേഷം പ്രശ്‌നപരിഹാരത്തിന് എന്നപേരില്‍  രൂപതയില്‍ നിന്ന് കമ്മീഷനെത്തി. കമ്മീഷന്റെ പ്രവര്‍ത്തനത്തിലൂടെ രൂപതയുടെ ലക്ഷ്യങ്ങളൊന്നും ജനങ്ങളെക്കൊണ്ട് നേടിയെടുക്കാനായില്ല. ആശ്രമദേവാലയം (ഇടവകപ്പള്ളി) പുതുക്കിപണിയുന്ന കാര്യത്തില്‍ ഭൂരിഭാഗം ഇടവകക്കാരും യോജിച്ചുനിന്നു. വെറും 18 കുടുംബക്കാര്‍ മാത്രമാണ് സ്വന്തസ്ഥലത്ത് പുതിയപള്ളി പണിയാന്‍ ആവശ്യപ്പെട്ടത്. തന്മൂലം സ്വന്തസ്ഥലത്ത് പള്ളി പണിയിച്ചശേഷം ഇടവക ഭരണം പൂര്‍ണ്ണമായും ഇടവക വൈദികരിലേക്ക് തിരിച്ചെടുക്കാനുള്ള രൂപതയുടെ ഹിഡന്‍ അജണ്ട നടപ്പിലാക്കാനായില്ല. എല്ലാ വഴികളും അടയപ്പെട്ടപ്പോള്‍ പുതിയപ്പള്ളി പണിയാതെ തന്നെ 2009 നവംബര്‍ 1 ന് സ്ഥാപിത ഇടവക ദേവാലയത്തെയും സന്യാസ വികാരിമാരെയും തള്ളിക്കളഞ്ഞ് തന്ത്രപരമായൊരു ഇടവകമാറ്റം ഏകപക്ഷീയമായി നടത്തുകയാണുണ്ടായത്. ഇടവകമാറ്റത്തിനുശേഷം ഇടവകക്കാര്‍ ഇടവകയ്ക്ക് സ്വന്തമായ സ്ഥലത്ത് പുതിയ പള്ളി പണിയുമെന്ന രൂപതയുടെ കണക്കുകൂട്ടലും ഇന്നോളം നടപ്പാക്കാനായിട്ടില്ല. ഭൂരിഭാഗം ഇടവകക്കാരും 1977-ലെ സ്ഥാപിത ഇടവകയായ ആശ്രമദേവാലത്തിലെ തിരുകര്‍മ്മങ്ങളില്‍ പങ്കെടുക്കുന്നു. ജനുവരിയിലെ ആശ്രമദേവാലയ തിരുനാളിലെ ജനബാഹുല്യം ഏവരേയും അമ്പരിപ്പിച്ചു. ആശ്രമദേവാലയത്തിലെത്തുന്നവര്‍ക്കെതിരെ ദേവാലയ വാതിലടച്ചിടാന്‍ ആശ്രമാധികാരികളുടെ ക്രിസ്തീയ ധാര്‍മ്മികത അനുവദിക്കുന്നില്ല. ആശ്രമദേവാലയം എന്ന നിലയില്‍ ഇവിടെ തിരുകര്‍മ്മങ്ങള്‍ നടത്താന്‍ 1925 മുതല്‍ രൂപതാധ്യക്ഷന്റെ അനുവാദമുള്ളതുമാണ്.1977 മുതല്‍ ഇടവകക്കാര്‍ സ്വന്ത ഇടവക ദേവാലയമായി സ്‌നേഹിച്ച് ശുശ്രൂഷിച്ചതുമാണ് ഈ ദേവാലയം. ഇടവകമാറ്റ നടപടിയില്‍ സഭാനിയമങ്ങള്‍ പാലിക്കാത്തതുകൊണ്ടും ഇടവകക്കാരുടെ താല്പര്യങ്ങള്‍ കണക്കിലെടുക്കാത്തതുകൊണ്ടും ഇടവകക്കാര്‍ക്ക് നടപടി അംഗീകരിക്കാനാകുന്നില്ല. ഇടവകമാറ്റത്തിലൂടെയുണ്ടായ ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമുണ്ടാക്കാനായി ഇടവകക്കാര്‍ പലപ്രാവശ്യം ആവശ്യപ്പെട്ടിട്ടും, മേജര്‍ ആര്‍ച്ച് ബിഷപ്പിന്റെയും മെത്രന്‍ സമിതിയുടേയും നിര്‍ദ്ദേശമുണ്ടായിട്ടും രൂപതാധ്യക്ഷന്‍ അനുരഞ്ജന ചര്‍ച്ചയ്ക്ക് തയ്യാറാകുന്നില്ല. തന്മൂലം സമരമുറകളിലൂടെയും സഭയുടെ ഉന്നതാധികളിലൂടെയും സ്ഥാപിത ഇടവക പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങളാണിവിടെ ഇടവകക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
വിശ്വാസികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാനാകുമോ?
1.   ക്രിസ്തുവിന്റെ ചൈതന്യത്തോടെ സ്‌നേഹവും ഐക്യവും വര്‍ദ്ധിപ്പിക്കുന്നതിനു പകരം അനീതിയുടേയും അസത്യത്തിന്റെയും മാര്‍ഗ്ഗങ്ങളിലൂടെ വിശ്വാസികളെ ഭിന്നിപ്പിച്ച് ഭരിക്കലാണോ രൂപതയുടെ ആദര്‍ശം?
2.   സുവിശേഷത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതും തിരുസ്സഭ നിര്‍ദ്ദേശിച്ചിരിക്കുന്നതുമായ നല്ല ഇടയന്റെ മാതൃക തലോരിലെ വിശ്വാസികള്‍ക്ക് കാണാനാകുമോ?
3.   ഇടവക വിശ്വാസികള്‍ തങ്ങളുടെ ഇടവകയില്‍ അടിമകളോ അവകാശികളോ?
4.   ഇടവക കൂട്ടായ്മ വിശ്വാസികളുടെ ആത്മീയ സുസ്ഥിതിക്കു വേണ്ടിയോ രൂപതയുടെ സ്ഥാപിത താല്‍പര്യങ്ങള്‍ക്കുവേണ്ടിയോ?
സഭയുടെ ലക്ഷ്യം വിശ്വാസികളുടെ നാശമോ രക്ഷയോ?
കത്തോലിക്കാസഭ ഭാരതത്തിന്റെ മനഃസാക്ഷിയായി വര്‍ത്തിക്കണമെന്നാണ് ഇക്കഴിഞ്ഞ ഭാരത മെത്രാന്‍ സിനഡില്‍ കര്‍ദ്ദിനാള്‍ ഓസ്‌വാള്‍സ് ഗ്രേഷ്യസ് പ്രസ്താവിച്ചതും സിനഡില്‍ തീരുമാനിച്ചതും. എന്നാല്‍ സഭയ്ക്കുള്ളില്‍ നീതിയുടേയും സത്യത്തിന്റെയും സ്‌നേഹത്തിന്റെയും ഐക്യത്തിന്റെയും നിറവുണ്ടായാല്‍ മാത്രമെ സഭയ്ക്ക് രാജ്യത്തിന്റെ മനസ്സാക്ഷിയാകാനാകൂ എന്നതൊരു സത്യമാണ്. (സത്യദീപം ഫെബ്രുവരി 2012). സഭയ്ക്കുള്ളിലെ ഉച്ചനീചത്വങ്ങളും അനീതികളും അധികാര ദുര്‍വിനിയോഗങ്ങളും തന്മൂലമുണ്ടാകുന്ന കടുത്ത ഭിന്നതകളും വെട്ടിപ്പിടിക്കലുകളും (തലോര്‍ പ്രശ്‌നം) ലോകവാര്‍ത്തകളാകുമ്പോള്‍ സഭയ്‌ക്കെങ്ങനെ രാജ്യത്തിന്റെ മനഃസാക്ഷിയായി വര്‍ത്തിക്കാനാകും എന്ന് ഉറക്കെ ചിന്തിച്ച് പരിഹാരങ്ങള്‍ കണ്ടെത്തേണ്ടതാണ്. “അതല്ലാതുള്ള സഭയുടെ സമ്മേളനങ്ങളും പ്രസ്താവനകളും തീരുമാനങ്ങളും വെറും പ്രഹസനങ്ങളായി മാറും”. അവയ്ക്ക് ആരും വില കല്പിക്കുകയുമില്ല.(സത്യദീപം ഫെബ്രുവരി 2012). ഉപവി ആദ്യം കുടുംബത്തില്‍ ആരംഭിക്കണമെന്ന ചൊല്ല് സഭയ്ക്കും ബാധകമാണ്. ഇതാണ് ഇക്കാലത്തെ സഭയുടെ ശക്തമായ വെല്ലുവിളി; സഭയുടെ രോഗാതുര അവസ്ഥയാണിത്. “വൈദ്യാ, നീ നിന്നെത്തന്നെ ചികിത്സിക്കുക” എന്ന വചനത്തില്‍ കണ്ണുറപ്പിച്ച്, യേശുവിന്റെ മാതൃക അനുകരിക്കാനും സഭയെ ശുശ്രൂഷിക്കാനും സഭാശ്രേഷ്ഠന്മാരും സഭാമക്കളും പ്രതിജ്ഞാബദ്ധരാകട്ടെ;പ്രവര്‍ത്തന നിരതരാകട്ടെ.
സ്‌നേഹാദരവുകളോടെ,
courtesy:  അല്മായ ശബ്ദം 
Manorama 13/03/2012
13/03/2012 ഇടവക വികാരി ഫാ. ഡേവിസ് ചക്കാലക്കല്‍ ഇടവകാംഗത്തിന്റെ മകന്റെ വിവാഹം മാര്‍പാപ്പ വന്നു പറഞ്ഞാലും നടത്തിതരില്ല എന്ന് പറഞ്ഞാണ് പ്രശ്നത്തിന്റെ തുടക്കം. 

തലോര്‍ ഇടവകയില്‍ വികാരിയുടേയും സഹപ്രവര്‍ത്തകരുടേയും നിന്ദ്യവും നിഷ്ടൂരവുമായ ഭീഷണികള്‍ക്കൊടുവില്‍ കുഴഞ്ഞുവീണ ഇടവകക്കാരന്‍ ജോണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതുമായ ഞെട്ടിപ്പിക്കുന്ന വാര്‍ത്ത മാര്‍ച്ച് 13ലെ തൃശൂര്‍ മനോരമയില്‍ വായിച്ചു. ഉത്തമരായ അജപാലകരേയും സഹൃദയരായ വിശ്വാസികളേയും ദുഃഖിപ്പിക്കുകയും ലജ്ജിപ്പിക്കുകയും ചെയ്യുന്നതാണ് ഈ സംഭവം.
കഴിഞ്ഞ 5 വര്‍ഷമായി ഒന്നിനു പുറകെ ഒന്നായി വിശ്വാസികള്‍ക്കെതിരെ പീഡനങ്ങള്‍ നടക്കുന്ന സ്ഥലമാണ് തലോര്‍ ഇടവക. പ്രമാദമായ ഇടവകമാറ്റ നടപടിയാണ് ഇവയ്‌ക്കെല്ലാം അടിസ്ഥാനം. “അജപാലകര്‍ കൂലിക്കാരായ ഇടയന്മാരാകുമ്പോള്‍”  അജഗണത്തിന് നികത്താനാകാത്ത ആത്മീയ നഷ്ടങ്ങളും പീഢാനുഭവങ്ങളും മാത്രം! ഇവയ്‌ക്കൊരു പരിഹാരം എന്നുണ്ടാകും? കുറ്റകരമായ ഇത്തരം പീഢനങ്ങളും, അക്കാര്യത്തില്‍ സഭാ നേതൃത്വത്തിന്റെ നിഷ്‌ക്രയത്വവും സഭാസമൂഹം എത്രകാലം സഹിക്കണം.


MADYAMAM 14/03/2012













മാസങ്ങള്‍ക്ക് മുമ്പെടുത്ത സിനഡ്
തീരുമാനങ്ങള്‍ നടപ്പാക്കാന്‍ ഉപവാസം വേണമോ? 
സഭയുടെ ഇത്തരം താഴ്ന്ന വേലകള്‍ കണ്ടു സാത്താന്‍ പോലും 
നാണിക്കുന്നുണ്ടാവും.
MADYAMAM 26/03/2012








Article 25 in The Constitution Of India
"25. Freedom of conscience and free profession, practice and propagation of religion
(1) Subject to public order, morality and health and to the other provisions of this Part, all persons are equally entitled to freedom of conscience and the right freely to profess, practise and propagate religion." Profession and practice of religion includes participation in the religious rituals, liturgy and sacraments. According to the Catholic faith there are 7 sacraments including the Sacrament of Holy Matrimony. Any man & woman who are baptised Catholics and are desirous of receiving this sacrament, if they give notice of their intention to the Vicar the Vicar bound by the Canon law to solemnize the marriage according to the Cannon Law of the Sui Iuris (autonomous Church), if there are no valid impediments. If there are impediments the Vicar is bound to inform the concerned parties the nature of impediments. The sacraments are the Civil rights of the Christian faithful, which cannot be denied without any valid reasons. Civil proceedings can be initiated against the Vicar under Civil Procedure Code. Action can also be initiated against the Vicar under the Indian Christian Marriage Act, 1872. If the Vicar is demanding illegal gratification he can be criminally proceeded against under Cr. P.C. for the offence of Extortion under Section 383 of IPC. The Vicars and Bishops are human beings. If we stoop or genuflect before them they will be spoiled. God does not desire that. If the priests and bishops go wrong it is the duty of the laity to correct them. Otherwise they will keep on harassing the people.
MATHRBHUMI 06/04/2012
മെത്രാന്മാരായ താഴത്തും തട്ടിലും മൂക്കുമുട്ടെ ഭക്ഷിച്ചപ്പോള്‍, തലോര്‍ ഇടവകാംഗങ്ങള്‍ ഉപവാസം അനുഷ്ടിച്ചു.

ഉപവാസം സമാപനം:
ശ്രീ റാഫേല്‍ ചാലിശ്ശേരി പ്രസംഗിക്കുന്നു.