
Soul Vision soulandvision@gmail.com
പോപ്പിനെ താന്‍ ഗൗനിക്കുന്നില്ല,
അദ്ദേഹം തന്നെ ഒന്നും ചെയ്യാനും പോകുന്നില്ല
- ഇടുക്കി മെത്റാന്‍
George Katticaren
നെടുകണ്ടം (ഇടുക്കി) Sisters of Mercy of The Holy Cross Chappel -ലെ Holly Cross എടുത്തുമാറ്റി മെത്രാന്റെ ഗുണ്ടാപുരോഹിതർ മാനിക്കേയൻ പഷാണ്ടന്റെ Paganകുരിശു വി. അൽ ത്താരയില്‍ സ്ഥാപിച്ചു. ഭയചികതര ായ സിസ്റ്റേര്സിനെ ഭീഷണിപ്പെടുത്തി . അവിടെ ദിവ്യബലി അർപ്പി ക്കണമെങ്കിൽ Pagan Cross ഉം ബലിപീഠം മറയ്ക്കുന്ന ശീലയും അംഗീകരിച്ചേ പറ്റു എന്ന് മെത്രാനും അദ്ദേഹത്തിന്റെ വൈദികരും .
ആഗോളതലത്തിൽ പ്രതിഷേധം.USA-ലെ Syro Malabar Catholic Laity Organisaton ന്റെ ഭാരവാഹികള്‍ ബ
Correspondent USA
ഈ വാർത്ത സോൾആൻഡ്‌വിഷനിൽ പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് 5.3.2014ല്‍ ഞങ്ങള്‍ ബിഷപ്പ് മാത്യു ആനിക്കുഴികാട്ടിലുമായി ബന്ധപ്പെട്ടു . ക്രൂശിത രൂപം അള്ത്താരയിൽ നിന്നും മാറ്റിയതും അതിനു പകരം ഒരു പേഗന്‍ കുരിശു കര്ത്താവിന്റെ ബലിപീഠത്തില്‍ പ്രതിഷ്ടിച്ചതും വിശ്വാസസത്യങ്ങൾക്കു എതിരാണെന്നും വിശ്വാസികളുടെമേൽ വിഗ്രഹാരാധന അടിച്ചേൽപ്പിക്കുന്നതിനെ സംബന്ധിച്ച് സീറോമലബാര് സീനഡിന്റെ ഐകകണ്ഠേനയുള്ള ഒരു തീരുമാനവുംഇല്ലാത്തസ്ഥിതിക്ക് അദ്ദേഹ ം ചെയ്തത് ഒരു ഹീനകൃത്യമല്ലേ എന്ന ചോദ്യത്തിന് അദ്ദേഹം സീനഡ് അംഗമാണെന്നും അദ്ദേഹത്തിനു തോന്നിയ വിധത്തില്‍ കാര്യങ്ങ ള്‍ ചെയ്യാമെന്നായിരുന്നു ഞങ്ങള് ക്കു കിട്ടിയ മറുപടി. ആനിലക്ക് അല്മായരുടെ അഭിപ്രായ- പ്രതിഷേധ സ്വാതന്ത്രം കണക്കിലെടുത്തു ഈ വാര് ത്ത പ്രസീദ്ധീകരിക്കുന്നതിലും തെറ്റില്ലെന്നും ഞങ്ങൾ ബോദ്ധ്യപ്പെട ു ത്തി.
സീറോമലബാർ സഭ സ്ത്രീ ജനങ്ങളെ അവഗണിക്കുന്നു . അതുകൊണ്ടല്ലെ അവർക്കർ ഹിക്കേണ്ട വനിത കമ്മീഷന്റെ ചെയര്മാൻ സ്ഥാനം യാതൊരു Gender Sense (ലിംഗംഭേദ തിരിച്ചറിവ്) ഇല്ലാതെ ബിഷപ്പ് ക്കയ്യടക്കി ക്കിവച്ചുക ൊണ്ടിരിക്കുകയല്ലേയെന്ന ചോദ്യത്തിനു ഉത്തരം പറയേണ്ട വ്യക്തി കര്ദ്ദിനാൾ ആലം ഞ്ചേരി യാണ് , എന്നാണ് ഞങ്ങള്ക്കു കിട്ടിയ മറുപടി .
പിന്നിടുള്ള ബിഷപ്പിന്റെ സംസാരം പരിഹാസ രീതിയിലേക്കുകടന്നപ്പോൾ സൗഹാര്ദ്ദ സംഭാഷണം ഞങ്ങള് നിറുത്തുകയാണുണ്ടായത്. ഇടുക്കിയിലെ(നെടുകണ്ടം) Sisters of Mercy of The Holy Cross ഒരു ലത്തീൻ കോണ്‍ ഗ്രി ഗേഷന്റെ ശാഖയാണ്. ഇടുക്കി മെത്രാൻ ബോധപുര്വം ലത്തീന്വിദ്വേഷത്തിനു തീ കൊളുത്തുകയും അവരെ ഉപദ്രവിക്കുകയാണെന്നുള്ള Syromalabar Catholic Laity Organisation ന്റെ ആരോപണം നിസാരമായി തള്ളികളയുവാൻ പറ്റുന്ന ഒന്നല്ല . പുറത്തു പറയാൻ പേടികൊണ്ട് മറ്റേതെങ്കിലും വിധത്തിൽ അവരെ ഉപദ്രവിച്ചുകാണുമെന്നാണ് പോപ്പിനയച്ച എഴുത്തിൽ അവർ സൂചിപ്പിക്കുന്നത് .
സീറോമലബാർ വിശ്വാസികള്‍ മാനിക്കേയന്‍ കുരിശുഅംഗീകരിച്ചിട്ടില്ല . ആ നിലക്ക് ലത്തീൻ കോണ്‍ ഗ്രിഗ േഷനിൽ പ്പെട്ട ഒരു ചാപ്പലിൽ നിര്ബന്ധിതമായി മാനിക്കേ യന്‍ കുരിശിനെ വണങ്ങണമെന്നു പറയുന്നത് എല്ലാവരെയും ഇരുത്തി ച ിന്തിപ്പിക്കുന്ന വിഷയമാണ്. ഇത് മത നിന്ദയാണ്.
പേര്ഷ്യൻ കുരിശിൽ തലകുത്തി വീഴുന്ന പ്രാവ് പ്രതിനിധാനം ചെയ്യുന്നത് പാഷാണ്ടൻ മാനിയെന്ന ക്രിസ്തുവിരുദ്ധനെയാണ്. ഇത് മാനിതന്നെ പറഞ്ഞിട്ടുള്ളതാണ്. കത്തോലിക്ക പള്ളികളിൽ നിന്നും ഇത് എടുത്ത മാറ്റേണ്ടണ്ട കാലം അതിക്രമിച്ചു . പേര്‍ഷ്യന്‍ ക്രോസ് അന്തിക്രിസതുവിന്റെ ചിന്ഹമായതുകൊണ്ട് അതിൽ അന്തര്ലീനമായ അന്ധകാരശക്തികൾ ഇരുട്ടിനെ ഇഷ്ടപ്പെടുന്നു . വെളിച്ചത്തെ ഭയപ്പെടുന്നു . അതുകൊണ്ടാണ് ഇതിന്റെ പ്രവാചകർ ബലിപീഠം ചുറ്റും ശീലയിട്ടു കൃത്രിമ അന്ധകാരം സൃഷ്ടിക്കുന്നത് .
അമരിക്കയിൽ ഈ അന്തിക്രിസ്തു ചിന്ഹം കത്തിക്കുവാൻ തുടങ്ങി. ഫാരിദാബാദ് രുപതയിലെ പള്ളികളിൽ നിന്ന് ഇവയെ നീക്കം ചെയ്ത് ചവറ്റുവീപ്പകളിലേക്കു തള്ളി. അവിടെയാണ് ഇതിനു യോജിച്ച സ്ഥലം.
സീറോ മലബാർ സഭയിലെ മെത്രാന്മാർ ലത്തീൻ വിദ്വേഷം പ്രോത്സാഹിപ്പിക്കുന്നത് പ്രവാസികളുടെ ജീവിതചുറ്റുപാടുകളെ സംബന്ധിച്ചിടത്തോളം അപകടകര മാണ്. അത് നിശിതമായും വിമർശിച്ചേ പറ്റൂ.
സാത്താൻ ശക്തികൾക്കെതിരെയുള്ള യുദ്ധവും പ്രതിഷേധവും ക്രൈസ്തവ ധർമ്മമാണ്.
ഇടുക്കിമെത്രാന്റെ ടെലിഫോണ്‍ : 91-9447293291
വിശ്വാസികളുടെ അടിമ മനോഭാവം മാറാതെ ഇന്നത്തെ സ്ഥിതിക്ക് മാറ്റമുണ്ടാവുകയില്ല. കേരള കത്തോലിക്കാ സഭയുടെ അധികാര ശ്രേണികളിൽ സ്ത്രീപീഡനവും കന്യാസ്ത്രീ പീഡനവും, ബാല പീഡനവും മുൻകാലങ്ങളിൽ,ഒരുപക്ഷേ ഇന്നത്തെക്കാൾ കൂടുതൽ, നടമാടിയിരുന്നു. അന്നൊന്നും വിശ്വാസികൾ ഒരു ചെറുവിരൽ പോലും അനക്കിയിരുന്നില്ല; പേടികൊണ്ടും, സഭക്ക് അപമാനം വരരുത് എന്ന താല്പര്യം കൊണ്ടും. എന്നാൽ ഇന്ന് കുറെ ആളുകള്ക്കെങ്കിലും നട്ടെല്ല് മുളച്ചത് കൊണ്ട് മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. പക്ഷേ കൂടുതൽ വിശ്വാസികൾ രംഗത്ത് ഇറങ്ങിയാലെ നല്ല മാറ്റം ഉണ്ടാവുകയുള്ളൂ.
ReplyDelete