Wednesday, March 27, 2024

അനിൽ ആൻ്റണി

 എ.കെ ആൻ്റണിയും പത്തനംതിട്ടയിൽ മത്സരിക്കുന്ന മകൻ അനിൽ ആൻ്റണിയും.


ബി.ജെ.പി പ്രകടനപത്രിക സമിതിയില്‍ അംഗമായി അനില്‍ ആന്റണി;  കേരളത്തില്‍ നിന്ന് ഒരാള്‍ മാത്രം

anil antony
അനിൽ ആന്റണി | Photo: ANI

മോദി വന്നിടത്ത് എ.കെ. ആന്‍റണിയുടെ പ്രചാരണം ഏശില്ലെന്ന് അനിൽ ആന്‍റണി; ‘മോദി ഉണ്ടാക്കിയ ഒരു മിനിറ്റിന്‍റെ ഇംപാക്ട് പോലും മറ്റാർക്കും ഉണ്ടാക്കാനാവില്ല’ 10/04/2024. അനിൽ ആൻ്റണിയുടെ പരാജയം സ്പനം കാണുന്ന പിതാവ്: നിയമാനുസൃതമായി പൗരധർമ്മം പാലിക്കുന്ന പ്രായപൂർത്തി ആയ മകനെതിരെ തിരിഞ്ഞത് മഹാ അപരാധം.ആൻ്റണി പൊതു സമൂഹത്തോട് മാപ്പ് പറയണം. *ചന്ദ്രനെ നോക്കി കുരക്കുന്ന പട്ടികൾ എന്ന് അനിൽ പറഞ്ഞത് പി.ജെ. കുരിയനെ ഓർത്ത്ആയിരിക്കാം. കരുണാകരനേയും എ.കെ. ആൻ്റണിയെയും ഉമ്മൻ ചാണ്ടിയേയും പിന്നിൽ നിന്ന് കുത്തിവീഴ്ത്തിയ പാരമ്പര്യം പ്രമാദമായ കേസിൽ കുരുങ്ങിയ പി.ജെ. കുരിയന് ആണെന്നും കൂരിയനെ പറ്റി അറിയാവുന്ന പലകാര്യങ്ങളും അനിലിൻ്റെ മാന്യത പരിഗണിച്ച് ഇപ്പോൾ പറയുന്നില്ല എന്ന്  പത്രക്കാരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെ അനിൽ പറഞ്ഞു വെച്ചു. ഇപ്പോൾ ആൻ്റണിയെ വീണ്ടും കുഴപ്പത്തിൽ ചാടിക്കാൻ നന്ദകുമാറിനെ കൂട്ടുപിച്ച് ഇറങ്ങിയിരിക്കുകയാണെന്നും അനിൽ പറഞ്ഞു. വിവാദം കൊഴുക്കുകയാണ്. 

'' failed to upload. Invalid response: RpcError


'' failed to upload. Invalid response: RpcError

'' failed to upload. Invalid response: RpcError



'' failed to upload. Invalid response: RpcError

'' failed to upload. Invalid response: RpcError

ന്യൂഡൽഹി: പത്തനംതിട്ടയിലെ എൻ.ഡി.എ സ്ഥാനാർഥി അനിൽ കെ. ആന്റണി ബി.ജെ.പിയുടെ പ്രകടനപത്രിക സമിതിയിൽ. കേരളത്തിൽ നിന്നുള്ള ഏക അംഗമാണ് അനിൽ ആന്റണി. ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയാണ് പേരുകൾ പ്രഖ്യാപിച്ചത്.

രാജ്നാഥ് സിങാണ് 27 അംഗ സമിതിയുടെ അധ്യക്ഷൻ. കേന്ദ്രമന്ത്രിമാരായ അശ്വിനി വൈഷ്ണവ്, പിയൂഷ് ഗോയൽ, നിർമലാ സീതാരാമൻ, അർജുൻ മുണ്ടെ എന്നിവരും സമിതിയിലെ അംഗങ്ങളാണ്. കൂടാതെ, മധ്യപ്രദേശ്, അസം, ഛത്തീസ്ഗഢ്,ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും സമിതിയിലുണ്ട്. തിരുവനന്തപുരത്തെ എൻ.ഡി.എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറും സമിതിയിൽ അംഗമാണ്. കർണാടകയിൽ നിന്നുള്ള അംഗമാണ് രാജീവ്.

2023 ഏപ്രിൽ ആറിനായിരുന്നു മുതിർന്ന കോൺഗ്രസ് നേതാവ് എ.കെ. ആന്റണിയുടെ മകൻ അനിൽ കെ. ആന്റണി ബി.ജെ.പി.യിൽ ചേരുന്നത്. എ.ഐ.സി.സി.യുടെ ഡിജിറ്റൽ കമ്യൂണിക്കേഷൻ ദേശീയ കോ-ഓർഡിനേറ്ററായിരുന്ന അനിൽ, അഭിപ്രായവ്യത്യാസങ്ങളെത്തുടർന്നാണ് കോൺഗ്രസിൽനിന്ന് രാജിവച്ചത്.


RELATED STORIES
Arvind Kejriwal Poll Promises before election
left activists call slogan against shafi parambil in vadakara
anto antonys name will be removed from bus stops following ldf complaint pathanamthitta
lok sabha elections 4980 complaints have been received through c Vigil application

 

IN CASE YOU MISSED IT
© Mathrubhumi 2024. All Rights Reserved.

Tuesday, March 26, 2024

ടി. എൻ. ശേഷൻ

ഇന്ത്യ കണ്ട പ്രഗത്ഭനായ ഇലക്ഷൻ കമ്മീഷണറായ ശ്രീ. TN ശേഷൻ ഒരു മാനേജ്മെൻ്റ് സെമിനാറിൽ പറഞ്ഞ ഒരു അനുഭവകഥയുണ്ട്.

അദ്ദേഹം മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ഇരിക്കുമ്പോൾ ഒരു വിനോദ യാത്രക്കായി ഭാര്യയുമായി ഉത്തർ പ്രദേശിലൂടെ യാത്ര ചെയ്യുകയായിരുന്നു. പോകും വഴിയിൽ ഒരു വലിയ മാവിൻ തോട്ടത്തിൽ നിറയെ ചെറിയ കുരുവിയുടെ കൂടുകൾ, ഇത് കണ്ട് അവരവിടെ ഇറങ്ങി... കൂട്ടത്തിൽ ഭാര്യക്കൊരു ആഗ്രഹം ഇതിൽ 2 കൂടുകൾ വീട്ടിൽ വയ്ക്കാൻ വേണം. തോട്ടത്തിൽ പശുക്കളെ മേയ്ച്ച് നിന്ന ഒരു ബാലനെ പോലീസുകാർ വിളിച്ച് ആവശ്യം അറിയിച്ചു. ടി എൻ ശേഷൻ അവന് 10 രൂപ കൊടുക്കാമെന്നായി. അവൻ പറ്റില്ലാ എന്ന് പറഞ്ഞു. എന്നാൽ 50 രൂപ തരാമെന്നായി ശേഷൻ. പോലീസ് അവനെ നിർബ്ബന്ധിച്ചു വലിയ സാറാണ് ചെയ്തു കൊടുക്കണം. ഉടൻ അവൻ ശേഷനോടും ഭാര്യയോടും പറഞ്ഞു. എന്ത് തന്നാലും ഞാനിത് ചെയ്യില്ല സാബ്ജി. ആ കൂടിനുള്ളിൽ കിളിയുടെ കുഞ്ഞുങ്ങൾ ഉണ്ടാവും ഞാനിത് സാബിന് തന്നാൽ വൈകുന്നേരം അതിൻ്റെ അമ്മക്കിളി കുഞ്ഞിനുള്ള ഭക്ഷണവുമായി വരും കുഞ്ഞുങ്ങളെ കണ്ടില്ലങ്കിൽ അത് കരയും. അത് എനിക്ക് കാണാൻ വയ്യ. ഇത് കേട്ട് ശേഷനും ഭാര്യയും സ്തബ്ധരായി . 

ശേഷൻ പറയുന്നു എൻ്റെ സ്ഥാനങ്ങളും IAS ഉം ആ കാലിമേയ്ക്കുന്ന കൊച്ചു ബാലനു മുന്നിൽ ഉരുകി ഇല്ലാതായി. ഒരു കടുക് മണിയോളം ചെറുതായി ഞാനവൻ്റെ മുന്നിൽ. ആഗ്രഹം ഉപേക്ഷിച്ച് തിരികെ വന്ന ശേഷനെ ദിവസങ്ങളോളം കുറ്റബോധത്താൽ വേട്ടയാടി ആ സംഭവം.. വിദ്യാഭ്യാസവും സ്യൂട്ടും കോട്ടും ഒരിക്കലും മാനവീയതയുടെ അളവുകോലല്ല..

(എന്തിനും നമുക്ക് വേണ്ടത് തിരിച്ചറിവാണ്)

Tuesday, February 20, 2024

കിണറ്റിലേക്ക് ഒരു വഴി അല്ലെങ്കിൽ പ്രൈവറ്റ് റോഡ്:

കിണറ്റിലേക്ക് ഒരു വഴി അല്ലെങ്കിൽ പ്രൈവറ്റ് റോഡ്:

 വ്യാജ രേഖകളുടെ ഘോഷയാത്ര

പെർമിറ്റ് റദ്ദാക്കണം: 
    തൃശ്ശൂർ ജില്ലയിലെ ഒരു ഗ്രാമപഞ്ചായത്ത് സെക്രട്ടറി പരാതിക്കാരനെ തോൽപ്പിക്കുന്നതിന് വിരാവകാശ പ്രകാരം നൽകുന്ന സാക്ഷ്യപ്പെടുത്തിയ പകർപ്പ് തിയ്യതി എഴുതാതെ നൽകുന്നു. പിന്നീട് അപേക്ഷകന് വേണ്ടി തിയ്യതി ചേർത്ത് ഫയലിൽ സൂക്ഷിക്കുന്നു. അങ്ങിനെ മൊത്തം വ്യാജരേഖ ചമക്കുന്നു. ഒരു മടിയുമില്ല നാണവും ഇല്ല. വി. കെ. ജോയ് ഫോൺ 9495839725.
04/03/2024 അപ്പീൽ ഉത്തരവിന് സമയ ബന്ധിതമായി സെക്രട്ടറിയുടെ മറുപടി ഇ മെയിലിൽ വന്നീട്ടുണ്ട്. ഉള്ളടക്കം ചെയ്ത പകർപ്പ് കിട്ടിയിട്ടില്ല.
'24/08/2023 ൽ സാങ്കേതിക വിഭാഗം പരിശോധന നടത്തിയതിന്റെ വിവരം ഔദ്യോഗിക രേഖയാക്കിയിട്ടില്ലാത്തതിനാൽ ആയതു സംബന്ധിച്ച റിപ്പോർട്ട് ഈ ഓഫീസിൽ  സമർപ്പിച്ചിട്ടില്ല' എന്റെ ഏഴാമത്തെ നമ്പർ ചോദ്യത്തിനുള്ള പൂമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ മറുപടി?. 
1981 ൽ പിതാവ് കൊച്ചുവർക്കി തന്റെ കൈവശത്തിലുണ്ടായിരുന്ന 9Ar 1.00 sqm വിസ്തീർണ്ണമുള്ള വസ്തു അദ്ദേഹത്തിന്റെ ഭാര്യ ആനിയുടെ പേരിൽ ദാനത്തീറ് കൊടുത്തു. ബാങ്കിന്റെ കടത്തിലേക്ക് കോടതി ലേലം ചെയ്യുന്നതുവരെ വില്ലജ് കരം അടച്ചിരുന്നത് മേല്പറഞ്ഞ വിസ്തീർണ്ണത്തിനായിരുന്നു. 35 എന്നത് ഒരു മാനിപുലേഷൻ ആയിരുന്നു. അതിന്റെ മാസ്റ്റർ ബ്രെയിൻ ജോൺസനും ആയിരുന്നു എന്നാണ് എന്റെ വിശ്വാസം.  
 മൊഴിയുടെ ചുരുക്കം: 29/12 വൈകീട്ട് 3 ന് റിപ്പോർട്ട് സംബന്ധിച്ചുള്ള എന്തെങ്കിലും ബോധിപ്പിക്കാനുണ്ടെങ്കിൽ നേരിട്ട് ഹാജരാകാൻ അപേക്ഷകനും പരാതിക്കാരനും അറിയിപ്പുണ്ടായിരുന്നു. അപേക്ഷകൻ ഹാജരായില്ല, പരാതിക്കാരൻ കൃത്യസമയത്തുതന്നെ ഹാജരായി മൊഴി കൊടുത്തു. 1. അപേക്ഷകൻ സമർപ്പിച്ചിട്ടുള്ള ഭാഗപത്രം അസ്സൽ അല്ല. 2 . അപേക്ഷകന് കീഴാധാരം ഹാജരാക്കിയില്ല, പരാതിക്കാരൻ ഹാജരാക്കിയിട്ടുണ്ട്. അതിൽ ശരിയായ 4 അതിരുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. 3. അപേക്ഷകൻ ഹാജരാക്കിയത്: സർവ്വേ സ്കെചിനു പകരം 26/07/23 ൽ വി.ഒ അനുവദിച്ച ലൊക്കേഷൻ മാപ്പ് (എസ്സിബി ഹാജരാക്കുന്നതിന് അനുവദിച്ചതിന്റെ ഫോട്ടോ കോപ്പി) 4,5. വെട്ടിയെടുത്ത വഴി 137X4851 വടക്കേ അതിരിൽ ആൻഡ്രൂ മുതൽ പേരുടെ പ്ലോട്ടിലേക്കുള്ള വഴി തടയുന്ന തരത്തിലാകരുത് 6. പെർമിറ്റ് റദ്ദാക്കണം, (മുൻപ് ഹാജരാക്കിയിട്ടുള്ള രേഖകൾ വീണ്ടും ഹാജരാക്കുന്നു,) (അപേക്ഷകന് സ്വാധീനമുള്ളതുകൊണ്ട് ഹാജർ മാർക്ക് ചെയ്യപ്പെടും എന്ന വിശ്വസിക്കാം). 



 24/08/2023 ൽ ഗ്രാമ പഞ്ചായത്തിലെ സാങ്കേതിക വിഭാഗം തർക്കസ്ഥലം അപേക്ഷകന്റെയും പരാതിക്കാരന്റെയും സാന്നിധ്യത്തിൽ പരിശോധിച്ചപ്പോൾ അവിടെ വാഴകൃഷി നടക്കുകയായിരുന്നു. വി.കെ. ജോൺസൺ ആണ് വ്യാജ രേഖ ചമക്കുന്നതിൽ അഗ്രഗണ്യൻ എന്നായിരുന്നു. എന്റെ ഇതുവരെയുള്ള ധാരണ. അത് മാറി വ്യാജ രേഖകളുടെ ഘോഷയാത്രയാണ് സംഘടിക്കപെട്ടത്‌. ഡിസിയും ജെഡിയും ആവശ്യപ്പെട്ടത് നിയമാനുസൃത നടപടികളാണെങ്കിൽ ഒരുപടികൂടി കടന്ന് കടത്തിണ്ണയിലും ലോഡ്ജിലുമായി അന്തി ഉറങ്ങുന്ന വീടില്ലാത്ത ഒരു പാവപ്പെട്ട മനുഷ്യന് വീട് നിർമ്മിക്കുവാനുള്ള പെർമിറ്റ് കൊടുത്തു എന്ന അപരാധനം മാത്രമേ അദ്ദേഹം ചെയ്തുള്ളൂ എന്ന് കേട്ടപ്പോളാണ് മൂക്കത് വിരൽ വച്ചത്? 

--------- Forwarded message --------- From: Joy Kochuvarkey Date: Sun, Feb 18, 2024, 22:10 Subject: 1st appeal No. LSGD/JD/TSR/562/2024-C2 To: Sir, I humbly request you to look into the sub: dated 24/01/2024. Kindly consider to issue the related order to me at your earliest convenience. Thanking you, V. K. Joy, Varocky (H), Near Indl Estate, Ollur-680306 Dt/19/02/2024
Section C2- പൂമംഗലം ഗ്രാമപ‍ഞ്ചായത്ത് - ശ്രീ. വി കെ ജോയ് എന്നവരുടെ വിവരാവകാശം ഒന്നാം അപ്പീല്‍ അപേക്ഷ തീര്‍പ്പാക്കി ഉത്തരാവാകുന്നത് സംബന്ധിച്ച് ഇന്ന് 01/03/2024 ന് അപ്പീൽ ഉത്തരവ് ഇ മെയിൽ വഴി കിട്ടി.
വി.ഒ. യുടെ റിപോർട്ടിന്റെ  അർത്ഥം അറിയില്ലേ? തർക്ക ഭൂമിയുടെ പ്രിയർ ഡോക്യുമെന്റ് കോടതിയിൽ നിന്നുള്ള വിക്രയ സർട്ടിഫിക്കറ്റ് ആയതിനാൽ നാലതിരുകളിലുള്ള മാറ്റം ടി ഭൂമി  സംബന്ധിച്ച പരാതിയിൽ കോടതി മുഖേന ഒരു തീർപ്പ് ലഭ്യമാക്കുന്നതാണ് ഉചിതം. അല്ലാതെയുള്ള തീർപ്പ് നിലനിൽക്കണമെന്നില്ല. വില്ലേജ് അധികാരികൾ തെറ്റിദ്ധരിക്കപ്പെട്ടു എങ്കിൽ; തെറ്റിദ്ധരിപ്പിച്ചതാകാം.
അല്ലാതെയുള്ള തീർപ്പ് നിലനിൽക്കണമെന്നില്ല.
* സെക്രട്ടറിയുടെ തലതിരിഞ്ഞ തീർപ്പ് അപേക്ഷകനെ ബുദ്ധിമുട്ടിലാക്കും. 

09/03/24: തിയ്യതി എഴുതാൻ മറന്നുപോയോ, ചോദിക്കാം. വിവരാവകാശ പ്രകാരമുള്ള സാക്ഷ്യപെടുത്തിയ പകർപ്പ്;  ഇഷ്യു ചെയ്യുന്ന തിയ്യതി അപേക്ഷകനാണോ നോട്ട് ചെയ്യേണ്ടത്? ഇത് ഒറ്റപ്പെട്ട സംഭവമല്ല ,ദുരുദ്ദേശപരമാവാം. 
സെറ്റിൽമെൻ്റ് പൂർത്തിയാകാത്ത രേഖ പ്രകാരം എല്ലാ പ്ലോട്ടുകളിലേക്കും ഗതാഗത തടസ്സം വരാതെ, അസ്സൽ എഴുതുമ്പോൾ ശ്രദ്ധിക്കണം എന്നും പറഞ്ഞിട്ടുണ്ട്. 

Wednesday, December 27, 2023

ചില അസൗകര്യങ്ങൾ മൂലം നിറുത്തി വച്ചിരിക്കുകയായിരുന്ന joyvarocky.blogspot.com പുനരാരംഭിക്കുകയാണ്. എല്ലാ സഹൃദയരുടേയും സഹകരണം പ്രതീക്ഷിക്കുന്നു.

Thursday, March 19, 2020

പ്രധാനമന്ത്രിയുടെ_പ്രസംഗത്തിലെ പ്രധാന_ഭാഗങ്ങൾ



1. "കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, നമ്മൾ കൊറോണ വൈറസിൽ നിന്ന് സുരക്ഷിതരാണെന്നായിരുന്നു വിശ്വാസം. എന്നാൽ ഇത് ശരിയല്ല. അതിനാൽ, ഓരോ ഇന്ത്യക്കാരനും അവബോധവും ജാഗ്രതയും പാലിക്കേണ്ടത് വളരെ പ്രധാനമാണ്."
2. "ഈ ആഗോള പകർച്ചവ്യാധിയ്‌ക്കെതിരായ പോരാട്ടത്തിൽ തീരുമാനമെടുക്കലും സംയമനം പാലിക്കലും വളരെ പ്രധാനമാണ്. കൊറോണ വൈറസിനെതിരെ പോരാടുന്നതിന് സംസ്ഥാന-കേന്ദ്ര സർക്കാരുകളുടെ ഉപദേശങ്ങൾ പാലിക്കുമെന്ന് ദൃഢനിശ്ചയം എടുക്കേണ്ടതുണ്ട്. സ്വയം പരിരക്ഷിക്കാനും ആരോഗ്യത്തോടെ തുടരാനും നിയന്ത്രണം നിർബന്ധമാണ്. ഞാൻ അഭ്യർത്ഥിക്കുന്നു വരും ആഴ്ചകളിൽ ആളുകൾ വീടുകളിൽ നിന്ന് പുറത്തുപോകേണ്ടത് അത്യാവശ്യമാണെങ്കിൽ മാത്രമായിരിക്കണം"
3. "അത്തരമൊരു സമയത്ത്, ഒരു മന്ത്രം മാത്രമേ പ്രാവർത്തികമാകൂ - 'നമ്മൾ ആരോഗ്യവാനായിരിക്കുമ്പോൾ ലോകം ആരോഗ്യകരമാണ്'. ജനക്കൂട്ടത്തെ ഒഴിവാക്കി വീട്ടിൽ തന്നെ തുടരേണ്ടതുണ്ട്. കൊറോണ വൈറസ് മഹാമാരിയുടെ നിലവിലെ ഘട്ടത്തിൽ സാമൂഹിക അകലം വളരെ ആവശ്യമാണ്. നിങ്ങൾ എല്ലാം ഓകെയാണ്. നിങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്ന തോന്നലാണുള്ളതെങ്കിൽ അത് തെറ്റാണ്. ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങൾ നിങ്ങളോടും പ്രിയപ്പെട്ടവരോടും അനീതി ചെയ്യുന്നു. "
4. "മാർച്ച് 22 ന് രാവിലെ 7 മുതൽ രാത്രി 9 വരെ എല്ലാ രാജ്യക്കാരും 'ജനത' കർഫ്യൂ പിന്തുടരേണ്ടതുണ്ട്. 'ജനത' കർഫ്യൂവിന്റെ വിജയവും അതിന്റെ അനുഭവങ്ങളും വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടുന്നതിന് ഞങ്ങളെ സജ്ജമാക്കും. എൻ‌സി‌സി, എൻ‌എസ്‌എസ്, സിവിൽ സൊസൈറ്റികൾ, മറ്റുള്ളവ കർഫ്യൂ നടപ്പിലാക്കാൻ സഹായിക്കണം. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ കർഫ്യൂവിനെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കാൻ, സഹായിക്കാൻ എല്ലാ യുവജനസേവകരോടും ഞാൻ അഭ്യർത്ഥിക്കുന്നു. ദിവസവും 10 പുതിയ ആളുകളെ വിളിച്ച് കർഫ്യൂവിനെക്കുറിച്ച് അവരെ ബോധവാന്മാരാക്കുക. "
5. "മാർച്ച് 22 ഞായറാഴ്ച, അവശ്യ സേവനങ്ങൾ നൽകുന്ന എല്ലാവരോടും നന്ദി അറിയിക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഞായറാഴ്ച വൈകുന്നേരം 5 മണിക്ക്, വീടുകളുടെ വാതിലുകളിലും ബാൽക്കണിയിലും നിൽക്കുകയും അവരെ അഭിനന്ദിക്കുകയും ചെയ്യാം. അഞ്ച് മിനിറ്റ് കയ്യടിച്ചും പ്ലേറ്റുകൾ തമ്മിലടിച്ചും നന്ദി പ്രകടിപ്പിക്കാം"gj 
6. "പതിവ് പരിശോധനകൾക്കായി ജനങ്ങൾ ആശുപത്രിയിലേക്ക് പോകുന്നത് ഒഴിവാക്കണം. അത്യാവശ്യമല്ലാത്ത ശസ്ത്രക്രിയകൾ അടക്കം ഒരു മാസത്തേക്ക് മാറ്റിവെക്കണം. ആശുപത്രികൾക്ക് അമിത സമ്മർദം ഏർപ്പെടുത്താതിരിക്കുന്നതിന് ശ്രദ്ധിക്കണം".
7. "ജോലിയിൽ പ്രവേശിക്കാത്തവരുടെ വേതനം കുറയ്ക്കരുത്. അത്തരം സാഹചര്യങ്ങളിൽ ദയയോടും പരിഗണനയോടും കൂടി പെരുമാറുക, അവർക്ക് അവരുടെ ജീവിതം നയിക്കുകയും കുടുംബത്തെ സംരക്ഷിക്കുകയും വേണം."